പുതിയതായി പണിത വീടിൻ്റെ മുറ്റത്ത് വിളികേൾക്കാതെ അച്ഛൻ, നെഞ്ചുപൊട്ടി കുഞ്ഞുമകൾ
പുതിയതായി പണിത വീടിൻ്റെ മുറ്റത്ത് വിളികേൾക്കാതെ അച്ഛൻ, നെഞ്ചുപൊട്ടി കുഞ്ഞുമകൾ
നാലുമാസം മുൻപ് മകൾ സാവികയുടെ പിറന്നാൾ മധുരം നുകർന്ന എലവഞ്ചേരി കുമ്പളക്കോട്ട് വീട്ടിൽ നൊമ്പരം കടിച്ചമർത്തുവാൻ ഏറെ പാടുപെട്ടു. മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയനിലെ ഹവിൽദാർ എലവഞ്ചേരി എം.അശോക്‌കുമാറും രാജ്യാന്തര കായിക താരവും ഇതേ ക്യാംപിലെ അസിസ്റ്റന്റ് കമൻഡാന്റുമായ എസ്. സിനിയും വലിയ സ്വപ്നങ്ങളുമായാണ് പുതിയ വീട് ഒരുക്കിയത്. ആ വീടിനൊരു പേരിട്ടു– കുഞ്ഞു വീട്.
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കായിക അദ്ധ്യാപികയെ പി ടികൂടി പോലീസ്, ഇവർ ചെയ്തത് കണ്ടോ?
ഈ വീട്ടിലായിരുന്നു മകളുടെ പിറന്നാളാഘോഷം. 2015ൽ സർവീസിൽ കയറിയ അശോക്‌കുമാറിന്റെ ജീവിതത്തിലേക്ക് 2020ലാണു കായികതാരമായ സിനി ജീവിതസഖിയായി എത്തിയത്. നേരിട്ട് ഓഫിസർ തസ്തികയിൽ നിയമനം ലഭിച്ച സിനി ഇപ്പോൾ അസിസ്റ്റന്റ് ക മൻഡാന്റ് ആണ്.
ജീവിതം സന്തോഷപൂർവം മുന്നോട്ടു പോകുന്നതിനിടെ എത്തിയ ദുരന്തത്തിന്റെ ആഘാതത്തിലാണു നാടും വീടും. അശോക്‌കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മുട്ടിക്കുളങ്ങര ക്യാംപിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് എലവഞ്ചേരി കുമ്പളക്കോട്ടെ വീട്ടിലെത്തിച്ചു.
കേരള പൊലീസിന് ഇത് നികത്താനാവാത്ത വലിയ നഷ്ടം, ഈ രണ്ട് പോലീസുകാർക്ക് സംഭവിച്ചത് കണ്ടോ?
സിനിയെ ആശ്വസിപ്പിക്കാനാകാതെ സഹപ്രവർത്തകരടക്കം കണ്ണീരണിഞ്ഞു. കുമ്പളക്കോട്ട് ഒന്നര വർഷം മുൻപു പുതിയ വീട്ടിൽ പാലുകാച്ചൽ ചടങ്ങു നടത്തിയെങ്കിലും കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു സ്നേഹ വിരുന്നു നടത്താൻ അശോക്‌കുമാർ- സിനി ദമ്പതികൾക്കു കഴിഞ്ഞിരുന്നില്ല.
ആ കുറവ് നികത്തിയാണു മകൾ സാൻവികയുടെ ഒന്നാം പിറന്നാളിന് നാലു മാസം മുൻപ് എല്ലാവരെയും ക്ഷണിച്ചു മനോഹരമായി ചടങ്ങു നടത്തിയത്.
3 വയസുകാരിയായ മകൾ കാത്തിരുന്നു രാത്രി വൈകിയിട്ടും കാത്തിരുന്നു – ഒടുവിൽ അച്ഛൻ എത്തിയത് ഇങ്ങനെ
കുട്ടികുളങ്ങര ക്യാബിനു സമീപത്തെ പാടത്തു പന്നിയെ പിടിക്കാൻ വെച്ചിരുന്ന കെണിയിൽ നിന്നും ഇലക്ട്രിക്ക് ഷോ ക്ക് ഇട്ടതിനെ തുടർന്നാണ് അശോക് കുമാറും മോഹൻദാസും മര ണമടഞ്ഞത്.
ഒന്നും അറിയാതെ ഈ കുഞ്ഞു മകൾ – കണ്ണീർ കാഴ്ച – രണ്ടു പോ ലീസുകാരുടെ വീട്ടിലെ സങ്കടകാഴ്ച