ജ യിലിൽ അഭിഷേകിനെ തേടി എത്തി ആ ദുഃഖ വാ ർത്ത, എല്ലാം അവസാനിച്ചു
ജ യിലിൽ അഭിഷേകിനെ തേടി എത്തി ആ ദുഃഖവാ ർത്ത, എല്ലാം അവസാനിച്ചു
നാടിനെ ഒന്നടങ്കം ഞെ ട്ടിച്ച അ രുംകൊ ലപാതകം. പാലായിലെ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയെ ക ഴുത്തറുത്ത് കൊ ലപെടുത്തിയ സംഭവം ആരും തന്നെ മറക്കാൻ ഇടയില്ല.
പാലാ ജു ഡീ ഷ്യൽ ഫസ്റ്റ് ക്ലാസ്സ് മ ജി സ്ട്രൈറ്റ് കോ ടതി ഇപ്പോഴിതാ കേ സിൽ കു റ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. പ്ര തി ആസൂത്രണം ചെയ്താണ് കൊ ലപാതകം നടത്തിയതെന്ന് കു റ്റപത്രത്തിൽ പറയുന്നു.
ഒക്ടോബർ ഒന്നിനായിരുന്നു പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷ എഴുതാൻ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിഥിന മോൾ ദാരുണമായി കൊ ല്ലപ്പെട്ടത്.
സുഹൃത്ത് വൈക്കം സ്വദേശിയായ അഭിഷേക് ക ഴുത്തറുത്ത് കൊ ലപെടുത്തുക ആയിരുന്നു. ഇരുവരും സെന്റ് തോമസ് കോളേജിലെ ഫുഡ് ടെക്നോളജി വിദ്യാർത്ഥികൾ ആയിരുന്നു.
മാതാപിതാക്കളെ യാത്രയാക്കാൻ പോയ സൈനികന് സംഭവിച്ചത്, ക ണ്ണീരോടെ ബന്ധുക്കൾ
പേപ്പർ കട്ടർ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്ന് പൊ ലീസ് കണ്ടെത്തിയിരുന്നു. പെൺ കുട്ടി മുൻ കാ മുകനുമായി അടുത്തെന്ന സം ശയമാണ് കൊ ല ചെയ്യുന്നതിന് അഭിഷേകിനെ പ്രേ രിപ്പിച്ചതെന്നും കു റ്റപത്രത്തിൽ പറയുന്നു.
പ്ര തി കൊ ല ചെയ്യുന്നതിന് ഒരാഴ്ച്ച മുമ്പ് തന്നെ വെബ്സൈറ്റ് നോക്കി എങ്ങനെ കൊ ല ചെയ്യാമെന്ന് മനസിലാക്കി. ഇതിൽ ചെന്നൈയിൽ റിപ്പോർട്ട് ചെയ്ത പ്രണയ നൈ രാശ്യത്തെ തുടർന്നുണ്ടായ ഒരു കൊ ലപാതക വീഡിയോ അഭിഷേക് നിരവധി തവണ കണ്ടുവെന്നും കു റ്റപത്രത്തിൽ വ്യക്തമാക്കി.
കൊ ലപാതകത്തിനായി പുതിയ ബ്ലേ ഡ് വാങ്ങിയെന്നു കു റ്റപത്രത്തിൽ പറയുന്നു. ഇരുവരും രണ്ടു വർഷമായി പ്രണയത്തിൽ ആയിരുന്നു എന്നും അടുത്തിടെ അകൽച്ച കാണിച്ചത് വൈ രാഗ്യത്തിന് കാരണമായെന്നുമാണ് അ ഭിഷേക് പൊ ലീസിന് നൽകിയിരുന്ന മൊ ഴി. കേ സിൽ എൻപത് സാ ക്ഷികൾ ആണുള്ളത്. ഫോ റെൻസിക് റി പ്പോർട്ടുകളുടെ രേഖകൾ അടക്കം 48 രേഖകളും പൊ ലീസ് കു റ്റപത്രത്തിനൊപ്പം സമർപ്പിച്ചു.
അയാൾ എന്നെ… ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരാധകരുടെ പ്രിയ സുമിത്ര … പറഞ്ഞത് കേട്ടോ