നടൻ പ്രിത്വിരാജിനെ തേ ച്ചൊട്ടിച്ച് യുവതി പറഞ്ഞത്, സംഭവം വൈറലാകുന്നു
നടൻ പ്രിത്വിരാജിനെ തേ ച്ചൊട്ടിച്ച് യുവതി പറഞ്ഞത്, സംഭവം വൈറലാകുന്നു
പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയി മാറുകയാണ്. സിനിമയെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും ചിലര്‍ക്ക് വിമര്‍ശനങ്ങളും ഉണ്ട്. അത്തരത്തിൽ ചിത്രത്തിനെതിരെ രൂ ക്ഷ വി മര്‍ശനവുമായി എത്തിയിരിക്കുകയാണ് അധ്യാപികയായ റസീന റാസ്.
കട്ടിലിൽ തലയണ കൊണ്ട് ആൾരൂപം ഉണ്ടാക്കി 16 കാരി മുങ്ങി, ഒടുവിൽ കണ്ടെത്തിയപ്പോൾ
ഒരു സ്ത്രീ ഗ ര്‍ഭിണി ആവുന്നത് ആണിന്റെ എന്താണ്ടോ പ്രത്യേക മിടുക്കു കൊണ്ടാണ് എന്ന് ധ്വനിയില്‍ ചില ഡയലോഗുകള്‍ ചിത്രത്തില്‍ പലതവണ പറയുന്നുണ്ട്. ഈ ഡയലോഗിനെതിരെയാണ് റസീന റാസ് വിമർശനം ഉന്നയിച്ചു എതിരിക്കുന്നതു.
സ്ത്രീ ഗ ര്‍ഭിണി ആവുന്നത് ആണിന്റെ പ്രത്യേക മിടുക്ക് കൊണ്ടാണെന്ന തോന്നല്‍ പൃഥ്വിരാജിന് ഉണ്ടോ എന്ന് റസീന തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എടുത്തു ചോദിക്കുന്നു.
‘നാഗകന്യക’ ഇനി മലയാളി പയ്യന് സ്വന്തം
റസീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് :
ഹലോ മിസ്റ്റര്‍ പൃഥിരാജ്, ലൈം ഗിക ബന്ധത്തിലൂടെ സ്ത്രീ ശരീരത്തില്‍ എത്തിച്ചേരുന്ന ബീ ജവും സ്ത്രീ ശരീരത്തിലെ ഫെല്ലോപിയന്‍ ട്യൂബിലേക്ക് ഓവുലേഷന്‍ പ്രക്രിയയിലൂടെ പുറന്തള്ളുന്ന അണ്ഡവും തമ്മില്‍ ചേരുന്ന പ്രക്രിയകള്‍ കൊണ്ടാണ് ഗ ര്‍ഭധാരണം നടക്കുന്നത്.
ലക്ഷക്കണക്കിന് ബീ ജങ്ങള്‍ പുറത്തു വരുമെങ്കിലും ഒന്നേ ഒന്നിനു മാത്രമാണ് അണ്ഡവുമായി ചേരാന്‍ സാധിക്കുക, അപൂര്‍വം ഘട്ടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ബീ ജങ്ങള്‍ക്ക് ഇത് സാധിക്കും.
സ്ത്രീ ഗ ര്‍ഭിണി ആവുന്നത് ആണിന്റെ എന്താണ്ടോ പ്രത്യേക മിടുക്കു കൊണ്ടാണ് എന്ന് താങ്കളുടെ ബ്രോ ഡാഡി സിനിമയില്‍ ചുരുങ്ങിയത് നാല് വട്ടമെങ്കിലും വിവിധ സന്ദര്‍ഭങ്ങളിലായി ധ്വനിപ്പിക്കുന്നുണ്ട്.
പലവട്ടം പറഞ്ഞു, പെണ്ണുങ്ങള്‍ക്ക് ഗ ര്‍ഭമുണ്ടാക്കുന്നത് ആണുങ്ങളുടെ പ്രത്യേക മിടുക്കാണന്ന് എന്ന് സ്ഥാപിക്കുമ്പോൾ , ഗ ര്‍ഭധാരണത്തില്‍ സ്ത്രീകളുടെ പങ്കിനെ ഇല്ലായ്മ ചെയുക മാത്രമല്ല, ഗ ര്‍ഭ ധാരണത്തില്‍ പങ്കെടുക്കാന്‍ ശേഷി ഇല്ലാത്ത ശരീരമുള്ള ആണുങ്ങളെ അ പഹസിക്കുക കൂടിയാണ്.
ഹൈസ്‌കൂള്‍ ക്ലാസില്‍ ജീവശാസ്ത്ര പാഠ പുസ്തകം മുഴുവന്‍ പേജും പഠിക്കാന്‍ നേരം കിട്ടിയില്ലാരുന്നോ സാറിന് ?! വല്യേ പിടിപാട് ഇല്ലാത്ത കാര്യങ്ങള്‍ അറിയാവുന്ന വല്ലോരോടും ചോദിച്ചു പഠിക്കണ്ടേ ??! ഇങ്ങനെ ആയിരുന്നു ആ ഫേസ്ബുക് കുറിപ്പ്
ആറ്റിങ്ങലിൽ രാത്രി ബസ് കാത്തിരുന്ന യുവതിക്ക് അടുത്തെത്തി യുവാവ് കാണിച്ചത് കണ്ടോ? ഒടുവിൽ