പ്രതിശ്രുത വരൻ അറ സ്റ്റിൽ… ചെയ്തത് കണ്ടോ? അലമുറയിട്ട് മാതാപിതാക്കൾ
പ്രതിശ്രുത വരൻ അറ സ്റ്റിൽ… ചെയ്തത് കണ്ടോ? അലമുറയിട്ട് മാതാപിതാക്കൾ
പ്രതിശ്രുത വരൻ സ്ത്രീധ നവും ബൈക്കും ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആ ത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനായ പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷ് എന്ന ഇരുപത്തിഅഞ്ചുകാരനെ പൊ ലീസ് അറ സ്റ്റ് ചെയ്തു.
വിസ്മയുടെ വീട്ടിൽ പുതിയ വിശേഷം…. ആഘോഷത്തിൽ വിസ്‌മയയുടെ കുടുംബം
ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രിൽ 27 ന് വീട്ടിലെ കിടപ്പു മുറിയിലാണ് തൂ ങ്ങിമരിച്ചത്. യുവതിയുമായി പ്രണയത്തിലായിരുന്ന അനീഷ് ബന്ധുക്കൾക്കൊപ്പം എത്തിയാണ് വിവാഹാലോചന നടത്തിയതും വിവാഹം നിശ്ചയിച്ചതും.
സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാൽ പെട്ടെന്ന് വിവാഹം നടത്താൻ സാധിക്കില്ലെന്ന് യുവതിയുടെ വീട്ടുകാർ അറിയിച്ചു. എന്നാൽ ലളിതമായ ചടങ്ങ് നടത്തിയാൽ മതിയെന്നും ആറ് മാസത്തിനുള്ളിൽ വിവാഹം വേണമെന്നും അനീഷും കുടുംബവും ആവശ്യപ്പെട്ടു.
പ്രിത്വിരാജിനെതിരെ യുവതി രംഗത്ത്
വിവാഹം നിശ്ചയിച്ചതിന് ശേഷം അനീഷ് യുവതിയെ സ്ത്രീധ നം വേണമെന്ന് ആവശ്യപ്പെട്ട് ഫോൺ ചെയ്ത് ബുദ്ധിമുട്ടിച്ചിരുന്നതായി പൊ ലീസ് പറഞ്ഞു. സ്ത്രീധ നവമായി പണവും സ്വർണവും പുതിയ ബൈക്കുമാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്.
യുവതി മ രിച്ച ദിവസവും ഇയാൾ ഫോണിലൂടെ സ്ത്രീധനം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പെൺകുട്ടിയും യുവാവും വ ഴക്കായി. പെൺകുട്ടിയുടെ പിതാവ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു.
ഒന്നും അറിയാതെ മകളെ പോലും തിരിച്ചറിയാതെ കിടന്നത് 95 ദിവസം… ആരോഗ്യ മന്ത്രിയുടെ വാക്കുകൾ
പെൺകുട്ടിയുടെ ആ ത്മഹത്യാക്കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആ ത്മഹത്യാപ്രേരണ കു റ്റം ചു മത്തി പൂയപ്പള്ളി പൊ ലീസ് കേ സെടുത്തത്. മുൻകൂർ ജാ മ്യാപേക്ഷ ഹൈ ക്കോടതി ത ള്ളിയിരുന്നു. ഒളിവിൽപോയ അനീഷിനെ പൂയപ്പള്ളി ഇ ൻസ്പെക്ടർ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറ സ്റ്റ് ചെയ്തത്.
സന്തോഷങ്ങളിൽ ഒന്നിച്ചവർ മരണത്തിലും ഒന്നിച്ച്; രാഹുലിനും ഡയസിനും യാത്രയയപ്പ് നൽകി സഹപാഠികൾ