തൃശ്ശൂരിനെ നാ ണംകെ ടുത്തി സംഭവം, ആർഭാടമായി നടന്ന കല്യാണം, പിറ്റേന്ന് യുവതിക്കൊപ്പം ഒ ളിച്ചോ ടി നവവധു
തൃശ്ശൂരിനെ നാ ണംകെ ടുത്തി സംഭവം, ആർഭാടമായി നടന്ന കല്യാണം, പിറ്റേന്ന് യുവതിക്കൊപ്പം ഒ ളിച്ചോ ടി നവവധു
വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവൻ സ്വർണ്ണാഭരങ്ങളുമായി നവവധു വിവാഹപിറ്റേന്നു കൂട്ടുകാരിക്കൊപ്പം ഒ ളിച്ചോ ടി. ബന്ധുക്കളെയും പോ ലീസി നെയും ദിവസങ്ങളോളം വട്ടം കറക്കിയ ഇരുവരെയും ഒടുവിൽ മധുരയിൽ നിന്ന് പി ടികൂ ടി.
പുനീതിന്റെ സം സ്‌കാ രചടങ്ങുകൾ, പൊ ട്ടിക്കര ഞ്ഞ് മു ത്തമേകി മുഖ്യമന്ത്രി.. ത ളർ ന്ന് വീണ് ഭാര്യ
ഭാര്യ മുങ്ങിയ വി ഷമത്തി ൽ ഹൃ ദയാഘാ തം വന്ന നവവരൻ ആസ്പത്രിയിലാണ്. നവവധുവിന്റെ കൂട്ടുകാരിയും വിവാഹിതയായി 16-ാം ദിവസം കഴിഞ്ഞപ്പോൾ ഭർത്താവുമായി പി രിഞ്ഞ യാളാണ്.
സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്ന് യുവതികൾ പറയുന്നു. സ്വർണ്ണവും പണവും ലഭിക്കാനാണ് വിവാഹം കഴിച്ചത്. ഇവരിൽ നിന്നും പതിനൊന്നര പവൻ സ്വർണ്ണം പിടിച്ചെടുത്തിട്ടുണ്ട്.
അച്ഛനെ അവസാനമായി കാണാൻ അമേരിക്കയിൽ നിന്നും പുനീതിന്റെ മകൾ എത്തിയപ്പോഴുളള ഏറെ സ ങ്കട കരമായ കാഴ്ച
കഴിഞ്ഞ 25-ാം തീയതിയാണ് പഴുവിൽ സ്വദേശിനിയായ യുവതിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരാകുന്നത്. 26നാണ് യുവതി നാടുവിടുന്നത്.
ഭർത്താവുമൊത്ത് രാവിലെ ബാങ്ക് ഇ ടപാ ടിനെത്തിയ യുവതി പുറത്ത് കാത്ത് നിന്ന കൂട്ടുകാരിയുടെ വണ്ടിയിൽ കയറി മു ങ്ങുക യായിരുന്നു. തൃശൂരിലെത്തിയ ഇവർ സ്‌കൂട്ടർ റെയിൽവേ സ്റ്റേഷനിൽവെച്ച ശേഷം ടാക്‌സിയിൽ നാട് ചുറ്റി.
അച്ഛനെ അവസാനമായി കാണാൻ അമേരിക്കയിൽ നിന്നും പുനീതിന്റെ മകൾ എത്തിയപ്പോഴുളള ഏറെ സ ങ്കട കരമായ കാഴ്ച
ശേഷം ടാക്‌സി ഡ്രൈവറെ കൊണ്ട് ചെന്നൈയിലേക്ക് രണ്ട് ടിക്കറ്റ് എടുപ്പിക്കുകയും ഇയാളെ ക ബളി പിച്ച് മു ങ്ങുക യുമായിരുന്നു. മറ്റൊരു ടാക്‌സിയിൽ കോട്ടയത്ത് എത്തിയ ഇവർ ട്രെയിനിൽ ചെന്നൈയിലെത്തി.
മധുരയിലെ ലോഡ്ജിൽ രണ്ട് ദിവസം മുറിയെടുത്ത് താമസിച്ചു. ലോഡ്ജിൽ നിന്നും ഇവർ പണം നൽകാതെ മു ങ്ങി യെന്ന സം ശ യത്തെ തുടർന്ന് ജീവനക്കാർ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ കൂട്ടുകാരിയുടെ പിതാവിനെയാണ് കിട്ടിയത്.
തുടർന്ന് വിവരം അറിയിക്കുകയും ഹോട്ടലിൽ തിരിച്ചെത്തിയ പോ ലീസു കാർ യു വതികൾ തിരിച്ച് റൂ മിലെ ത്തിയപ്പോൾ പി ടികൂടുക യുമായിരുന്നു.
ആൻസി കബീറിന്റെ വീട്ടിൽ നിന്നും മറ്റൊരു ദുഃ ഖ വാർത്ത; വിവരം അറിഞ്ഞ് അമ്മ ചെയ്തത് കണ്ടോ?