നായ അടയാളം കാണിച്ചിടത്ത് മണ്ണ് മാറ്റി പരിശോധിക്കാൻ പോലീസ്… കേരളം വീണ്ടും ഞെട്ടുമോ?
നായ അടയാളം കാണിച്ചിടത്ത് മണ്ണ് മാറ്റി പരിശോധിക്കാൻ പോലീസ്… കേരളം വീണ്ടും ഞെട്ടുമോ?
കേരളക്കരയെ ന ടുക്കിയ പത്തനംതിട്ട ഇലന്തൂരിൽ ഇ രട്ടകൊലപാതകങ്ങൾ നടന്ന പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തി പൊലീസ്. ഭഗവൽ സിങ്ങ് – ലൈല ദമ്പതികളുടെ വീട്ടിൽ റോസ്ലിന്റെയും പത്മയുടെയും മൃതദേഹങ്ങൾക്ക് പുറമേ മറ്റൊരാളെ കൂടി കൊ ലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന് സം ശയത്തിലാണ് പൊ ലീസ് ഇപ്പോൾ. കഴിഞ്ഞ ദിവസം ഇരുവരേയും ചോദ്യം ചെയ്തതിൽ നിന്നാണ് ഇതു സംബന്ധിച്ച ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
അമ്മക്ക് ടാറ്റ കൊടുക്കാൻ ഓടി എത്തിയ മകൾ… എന്നാൽ സംഭവിച്ചത്.. നടുക്കം
ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പ്ര തികളെയും ശനിയാഴ്ച ഇലന്തൂരിലെ വീട്ടിലെത്തിച്ച് പൊലീസ് കൂടുതൽ പരിശോധന നടത്തുകയാണ് ഇപ്പോൾ. വൻ പൊലീസ് സന്നാഹത്തോടെയാണ് പൊലീസ് പരിശോധന നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച മായ, മർഫി എന്നീ നായകളാണ് വീട്ടുപറമ്പിൽ തിരച്ചിലിനായി എത്തിയിട്ടുള്ളത്.
നേരത്തെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ദുരന്ത ഭൂമിയിൽ മണ്ണിനടിയിൽ നിന്ന് മൃ തദേഹങ്ങൾ കണ്ടെത്തിയിട്ടുള്ള നായകളാണ് ഇവ. തിരച്ചിലിൽ മണ്ണിനടിയിൽ മൃ തദേഹമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ കുഴിച്ച് വിശദമായ പരിശോധന നടത്തുകയാണ് ഇപ്പോൾ. നായ മണം പിടിച്ചു നിന്ന സ്ഥലമാണ് കുഴിച്ചു പരിശോധിക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്.
റോസ്ലിന്റെയും പത്മയുടെയും കൊ ലപാതകത്തിന് മുമ്പ് പ്ര തികൾ മറ്റൊരു കൊ ലപാതകം നടത്തിയിട്ടുണ്ടോയെന്നാണ് പൊലീസിന് സംശയിക്കുന്നത്. അതേസമയം, മൂന്നുപേരെയും ചോദ്യംചെയ്തപ്പോൾ വ്യത്യസ്തമായ മറുപടികളാണ് ലഭിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.
മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി പൊലീസിനോട് ഒരുകാര്യങ്ങളും തുറന്നുപറയാൻ തയ്യാറായിട്ടില്ല. ഭഗവൽ സിങ്ങിൽനിന്നും ലൈലയിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. റോസ്ലിന്റെ ത ലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലിൽ കിടത്തി ക ഴുത്തറുത്തത് ലൈലയാണ്.
തന്റെ പിഞ്ചോമനയെ വിളിച്ചു ഉണർത്താൻ നോക്കി പരാജയപ്പെട്ടു ഈ അമ്മ