സംഭവമറിഞ്ഞ് അന്വേഷിക്കാനെത്തിയ പോ ലീസ് കണ്ട ഞെ ട്ടി ച്ച കാഴ്ച…
സംഭവമറിഞ്ഞ് അന്വേഷിക്കാനെത്തിയ പോ ലീസ് കണ്ട ഞെ ട്ടി ച്ച കാഴ്ച…
അഥിതി തൊഴിലാളിയായ വ്യാജ ഡോക്ടർ പോ ലീ സ് പി ടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ലാ എന്ന മുപ്പത്തിനാലുകാരനെ ആണ് പെരുമ്പാവൂർ പോ ലീ സ് പി ടികൂ ടിയത്.
വർക്ക് ഫ്രം ഹോം ജോലി ചെയ്ത ഇരുന്ന യുവാവിന്റെ അവസ്ഥ കണ്ടോ? തിരുവല്ലയെ ഞെ ട്ടിച്ച സംഭവം
മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അതിഥി തൊഴിലാളി കളാണ് ഇയാളുടെ ചികിത്സക്കായി ഇവിടേയ്ക്ക് വന്നു കൊണ്ടിരുന്നത്.
രോഗികൾക്ക് ഇഞ്ചക്ഷൻ, ഡ്രിപ്പ് എന്നിവ ഇയാൾ നൽകിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയിൽ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗു ളിക നൽകുകയും ഡ്രിപ്പ് ഇടുകയും ചെയ്തിരുന്നു.
മകളെ ഒരു നോക്ക് കാണാൻ ആശുപത്രി വരാന്തയിൽ ക ണ്ണീ രോടെ കാത്തിരുന്ന ലക്ഷ്മി, അത് പറയുന്നു
ഇതിനു പിന്നാലെ യുവതി ബോധര ഹിതയായി. ഇതോടെയാണ് റൂ റൽ ജില്ലാ പോ ലീ സ് മേധാവി കെ. കാർത്തിക്കിന് വ്യാ ജഡോ ക്ടറെ സംബന്ധിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. തുടർന്ന് പോ ലീ സ് ഇവിടെയെത്തി പ രി ശോധന നടത്തുകയും പ്ര തി യെ പി ടികൂ ടുക യുമായിരുന്നു.
ഇയാളിൽ നിന്ന് സ് റ്റെ തസ്കോപ്, സിറിഞ്ച്, ഗു ളികകൾ, ബി.പി അപ്പാരറ്റസ് എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു.
ആര്യയുടെ പുതിയ വീട്ടിലേക്ക് മുൻ ഭർത്താവും..? വീഡിയോകളും ചിത്രങ്ങളും വൈറൽ
ഇ ൻസ്പെ ക്ടർ രഞ്ജിത്, എസ്. ഐ മാരായ റിൻസ് എം. തോമസ്, ബെർട്ടിൻ തോമസ്, എ. എസ്. ഐ ബിജു, എസ്. സി. പി. ഒ സലീം, ബാബു കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ആരാധകരുടെ പ്രിയ നടി ആശുപത്രിയിൽ, ഭർത്താവിനെ അ റ സ്റ്റ് ചെയ്തു പോ ലീ സ്… കാരണം