ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്, മുടി അഴിച്ചിടാൻ പാടില്ല, ഒരുങ്ങാൻ പാടില്ല

Read Time:5 Minute, 36 Second

ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്, മുടി അഴിച്ചിടാൻ പാടില്ല, ഒരുങ്ങാൻ പാടില്ല

മാനസക്കും നിധിനയ്ക്കും പിന്നാലെ മറ്റൊരു പെൺകുട്ടി കൂടി പ്രണയ പകയ്ക്ക് ഇരയായിരിക്കുന്നു. കോഴിക്കോട് തീകോടി വെറും 22 വയസ്സ് മാത്രം പ്രായമുള്ള ജീവിതത്തെ സ്വപ്നം കണ്ട് തുടങ്ങിയ കൃഷ്ണപ്രിയ എന്ന പെൺകുട്ടിയാണ് ഒടുവിൽ സുഹൃത്തിന്റെ ക ത്തിക്കും പെ ട്രോളിനും ഇരയായത്.

വിശേഷ വാർത്ത അറിയിച്ച് പ്രിയ നടി നവ്യ നായർ, കെട്ടിപിടിച്ച് സായി മോൻ, ആശംസകൾ അറിയിച്ച് താരങ്ങൾ

പെൺകുട്ടിയുടെ പരിചയക്കാരനായ നന്ദു എന്ന് 30 വയസ്സു കാരനാണ് ഈ പ്ര തി ആ ത്മഹത്യ ക്ക് ശ്രമിച്ച ഇയാളും ശനിയാഴ്ച രാവിലെ മ രിച്ചു. സമീപകാലത്ത് പ്രണയത്തിൽ നിന്ന് പിന്മാറുകയും നി രസിക്കുകയും ചെയ്യുന്ന പെൺകുട്ടികളെ കൊ ലപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുകയാണ്.

ബിരുദാനന്തര ബിരുദമുള്ള കൃഷ്ണപ്രിയ പഞ്ചായത്തിൽ താൽക്കാലികമായി ലഭിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലിക്ക് ഈയടുത്താണ് പോയിത്തുടങ്ങിയത്. കൃഷ്ണപ്രിയയുടെ അമ്മ പൊതുപ്രവർത്തകയാണ്. കുറച്ചുകാലമായി കൃഷ്ണപ്രിയയും നന്ദുവും സുഹൃത്തുക്കളായിരുന്നു.

കുഞ്ഞിനെ നിർത്തി വെള്ളം എടുക്കാൻ പോയ അമ്മ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച;

എന്നാൽ ഈ അടുപ്പതിന്റെ പേരിൽ. ഇയാൾ കൃഷ്ണപ്രിയയുടെ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി. മുടി കെട്ടുന്നത് പോലും ഇയാൾ ഇടപെട്ടു. ഭംഗിയിൽ ഒരുങ്ങി നടക്കാൻ പാടില്ല. താൻ പറയുന്ന ആളെ ഫോൺ ചെയ്യാൻ പാടുള്ളൂ. എന്നുള്ള ഇയാളുടെ നിർബന്ധത്തിന് കൃഷ്ണ പ്രിയ എ തിർത്തതോടെ ഇയാൾ അ ക്രമാസ ക്തനായി.

പെൺകുട്ടിയെ തെ റിവിളിക്കാനും മാ നസികമായി ഉ പദ്രവിക്കാൻ തുടങ്ങി. രണ്ട് ദിവസം മുൻപ് ജോലിക്ക് പോകുന്നതിനിടെ കൃഷ്ണപ്രിയയുടെ ഫോൺ ബലമായി പിടിച്ചുവാങ്ങി. താൻ കൃഷ്ണ പ്രിയയെ കല്യാണം കഴിക്കും എന്ന് വോയിസ് മെസ്സേജ് അയച്ചു.

പാലക്കാട് ചെർപ്പുളശ്ശേരിയിൽ രണ്ടര വയസുകാരനെ ര ക്ഷിച്ച പോ ലീസുകാരന്റെ ഞെ ട്ടിക്കുന്ന വെ ളിപ്പെടുത്തൽ

പിന്നീട് ഫോൺ തിരിച്ചേൽപ്പിക്കാൻ എന്ന പേരിൽ നന്ദുവും ഒരു സുഹൃത്തും കൃഷ്ണപ്രിയയുടെ വീട്ടിൽ എത്തി. മകളെ കല്യാണം കഴിക്കണം എന്ന് അച്ഛനോട് ആവശ്യപ്പെട്ടു. കല്യാണപ്രായം ആയിട്ടില്ല എന്ന് പറഞ്ഞപ്പോൾ കല്യാണം കഴിച്ചു തന്നില്ലെങ്കിൽ അവളെ കൊ ന്നുകളയും എന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്.

പെയിന്റിങ് തൊഴിലാളിയെ അച്ഛൻ ഹൃദ്രോഗി ആയതിനു ശേഷം പണിക്കു പോവാൻ കഴിയുമായിരുന്നില്ല. അച്ഛനെ സഹായിക്കാനാണ് പഞ്ചായത്തിൽ ഡാറ്റാ എൻട്രി ജോലിക്കാരിയായത്. ഒരാഴ്ച മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. ഒരു ദിവസം നന്ദുവിനെ പേടിച്ച് ജോലിക്ക് പോയതുമില്ല.

മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം.. രഞ്ജിത്തിനെ ക വർന്നെടുത്ത് വി ധിയുടെ ക്രൂ രത

ഒടുവിൽ ജോലിക്ക് പോയി അന്ന് പഞ്ചായത്ത് ഓഫീസ്ന്റെ ഗേറ്റിനു മുൻപിൽ കാത്തുനിന്ന നന്ദു കൃഷ്ണയെ കു ത്തിവീ ഴ്ത്തി പെ ട്രോൾ ഒ ഴിച്ച് തീകൊ ളുത്തുകയായിരുന്നു. കൃഷ്ണയുടെ പാതി ക ത്തിയ ബാഗിൽ ഉച്ചത്തേക്കുള്ള ചോറ്റുപാത്രവും ഉരുക്കി തുടങിയ ഒരു പ്ലാസ്റ്റിക് കറി പാത്രത്തിൽ കുറച്ച് കറിയും മാത്രമാണ് ഉണ്ടായിരുന്നത്.

ഇപ്പോഴിതാ കൃഷ്ണപ്രിയ പെ ട്രോളൊ ഴിച്ച് തീകൊ ളുത്തി സംഭവത്തിൽ മര ണമൊഴി പുറത്തുവന്നിരിക്കുകയാണ്. തീവെ ക്കും മുൻപ് യുവാവ് കു ത്തിപ്പരി ക്കേൽപ്പിച്ചതയാണ് മര ണമൊഴി. സ്വയം തീ കൊ ളുത്തി യുവാവും മരിച്ചു.

90 ശതമാനം പൊ ള്ളലേറ്റ നിലയിലാണ് കൃഷ്ണപ്രിയയെ ആശുപത്രിയിലെത്തിച്ചത് എങ്കിലും ബോ ധം പൂർണമായി നഷ്ടപ്പെടാത്തതിനാൽ സംസാരിക്കുന്നുണ്ടായിരുന്നു.

പുതിയ സന്തോഷവുമായി പേർളിയും ശ്രീനിയും

Leave a Reply

Your email address will not be published. Required fields are marked *

Previous post പുതിയ സന്തോഷവുമായി പേർളിയും ശ്രീനിയും
Next post നെഞ്ചുപൊട്ടി പ്രിയ ഗായിക ചിത്ര പറഞ്ഞത് കേട്ടോ..? ഈശ്വരാ… എങ്ങനെ സ ഹിക്കും