സംഗതി ആലപ്പുഴയിൽ, സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാരും ബന്ധുക്കളും, നാ,ണക്കേട്
സംഗതി ആലപ്പുഴയിൽ, സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാരും ബന്ധുക്കളും, നാ,ണക്കേട്
ആലപ്പുഴ നിന്ന് ഒളിച്ചോടിയ 39 കാരിയായ അധ്യാപികയും 16കാരനായ വിദ്യാർത്ഥിയെയും പിടികൂടാൻ സഹായിച്ചത് മൊബൈൽ ഫോൺ. അധ്യാപിക ചേർത്തലയിൽ നിന്ന് പുറപ്പെട്ടശേഷം പുന്നപ്രയിൽ എത്തിയപ്പോൾ ഫോൺ ഓഫ് ചെയ്തിരുന്നു. എന്നാൽ ചെന്നൈയിൽ എത്തിയപ്പോൾ പുതിയ സിം വാങ്ങി ഇതേ ഫോണിൽ ഉപയോഗിച്ചതോടെയാണ് പോലീസ് ഇവർ താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്.
ചലച്ചിത്ര താരം കെ ടി എസ് പടന്നയിൽ അന്തരിച്ചു
ചെന്നൈയിലെത്തിയ ഇവർ അവിടെ വാടകയ്ക്ക് വീട് കണ്ടെത്തി 40,000 രൂപ അഡ്വാൻസ് നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ചെന്നൈയിലെ ആറാംപക്കത്തെ ചെന്നൈ പാർക്കിൻ ഹോട്ടലിൽ താമസിക്കുകയായിരുന്നു ഇവരെ അ ന്വേ ഷണ സംഘം അ റ സ്റ്റ് ചെയ്തത്.
ഭർത്താവുമായി അകന്നു കഴിയുന്ന ഇവർ വിദ്യാർത്ഥിയുമായി അടുപ്പത്തിലായിരുന്നു. കുട്ടിക്ക് മൊബൈൽഫോണും ഷർട്ടും വാങ്ങിക്കൊടുത്തു. അധ്യാപികയെ കുട്ടിയുടെ മാതാവ് ഇതിന്റെ പേരിൽ വീട്ടിൽ വിളിച്ചുവരുത്തി ദേഷ്യപ്പെട്ടു. ഇതാണ് നാടുവിടലിൽ ക ലാശിച്ചത്. ഫോൺ പിൻതുടർന്നാണ് പോ ലീ സ് ഇവരുടെ താമസസ്ഥലം കണ്ടെത്തിയത്.
തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇവർ പുന്നപ്രയയിൽ എത്തിയതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. വൈകിട്ട് ഏഴോടെ തമ്പാനൂരിൽ ചെന്ന ഇവർ സ്വകാര്യബസ്സിൽ ചെന്നൈയിലേക്ക് തിരിച്ചു. ആറാംപക്കത്ത് എത്തി. അധ്യാപികയുടെ 4 പവൻ പാദസരം വിറ്റുകിട്ടിയ 59 ൽ 10000/- ഹോട്ടലിൽ മുറിയെടുത്തു.
ഡോക്റ്റർ ആണുപോലും ഡോക്ടർ, സ്ത്രീധനത്തോട് ആ ർത്തിമൂത്ത ഇവനും കുടുംബവും അ ഴി ക്കുള്ളിൽ
യാത്രക്കിടെ പരിചയപ്പെട്ട ഓട്ടോഡ്രൈവർ ശങ്കരന്റെ സഹായത്തോടെ ചെന്നൈയിൽ വാടക വീട് ലഭിക്കുന്നതിന് 40,000 രൂപ അഡ്വാൻസ് നൽകി. ഇയാളുടെ സഹായത്തോടെ മിനി എന്ന പേരിൽ പുതിയ സിം കാർഡ് വാങ്ങി. കൈവശമുണ്ടായിരുന്ന ഫോണിൽ ഉപയോഗിച്ചതോടെ സൈബർ സെല്ലിൽ ഇവർ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു.
തുടർന്നായിരുന്നു പോ ലീ സ് എത്തിയത്. കുട്ടിയെ അധ്യാപിക ലൈം ഗി ക മായി ഉപയോഗിച്ചെന്ന് വ്യക്തമല്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കും. തെളിവുകൾ എതിരായാൽ പോ സ്കോ നി യ മപ്ര കാരം ആയിരിക്കും അധ്യാപികയ്ക്കെതിരെ കേ സെ ടു ക്കുക.
പ്രേമം സിനിമയിൽ നായികനായ കോളേജ് വിദ്യാർഥി അധ്യാപികയെ പ്രണയിക്കുന്ന രംഗമുണ്ടായിരുന്നു. ഇതായിരുന്നു ഇവരുടെ പ്രണയത്തിന് പ്രചോദനമായത്. വിദ്യാർത്ഥിയെ ജു വ നൈ ൽ കോ ട തി യിൽ ഹാ ജ രാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
ജു വ നൈ ൽ ആ,ക്ട് പ്രകാരം ത ട്ടിക്കൊണ്ടു പോകലിനും കേ സെ ടുത്തു. അധ്യാപികയെ ജാ, മ്യ ത്തിൽ വിട്ടു. തണ്ണീർമുക്കത്തെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയ്ക്ക് 10 വയസ്സുള്ള മകനും ഉണ്ട്.