തിരുവനന്തപുരത്ത് അമ്മയും മകനും ചെയ്തതറിഞ്ഞ ഞെ ട്ടലിൽ നാട്ടുകാർ
തിരുവനന്തപുരത്ത് അമ്മയും മകനും ചെയ്തതറിഞ്ഞ ഞെ ട്ടലിൽ നാട്ടുകാർ
ഒരു വർഷം മുൻപ് വിഴിഞ്ഞത്ത് 14കാരി മ രിച്ച സംഭവത്തിൽ വൻ വഴിതിരിവ്. വിഴിഞ്ഞത്ത് അയൽവാസിയെ കൊ ന്ന് തട്ടിൻപുറത്ത് വച്ച കേ സിൽ അമ്മയും മകനും കഴിഞ്ഞ അ റ സ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്യുമ്പോഴാണ് ഒരു വർഷം മുൻപ് 14കാരിയുടെ കൊ ലപാതക വിവരം പുറത്തുവരുന്നത്.
പല്ലക്കിൽ ചുമന്ന് കൂളിംഗ് ഗ്ലാസ് വച്ച് ശബരിമല കയറി സൂപ്പർ താരം… നടൻ ആരെന്ന് കണ്ടോ?
പ്ര തികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുടമയുടെ മൊ ഴിയാണ് 14കാരിയുടെ കൊ ലപാ തകത്തിന് നിർണായകമായത്. മകൻ കാരണം ഒരു പെണ്ണ് ച ത്തു എന്ന് റഫീക്ക ഒരിക്കൽ പറഞ്ഞിരുന്നതായും സാ ക്ഷിമൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് പോ ലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊ ലപാതകo തെ ളിഞ്ഞത്.
ഒരു വർഷത്തെ ഇ ടവേളയിൽ ഈ രണ്ട് കൊ ലപാതകങ്ങളും നടന്നിരുന്നത്. ഒരേ മാസത്തിലും ഒരു തിയതികളിലും ആണെന്ന് കേ സിൽ പ്രത്യേകതയാണ്. മ കൻ പീ ഡിപ്പിച്ച വിവരം പുറത്ത് പറയാതിരിക്കാൻ ആണ് 14കാരിയെ കൊ ലപ്പെടുത്തിയതെന്നാണ് അ റ സ്റ്റിലായ റഫീഖ ബീവി വിശദമാക്കുന്നത്.
ഇത് കാലത്തിന്റെ മധുര പ്ര തികാരം; അന്ന് രഞ്ജു രഞ്ജിമാർ ഭാമയോട് പറഞ്ഞത് ഇന്ന് അച്ചട്ടായി
കഴിഞ്ഞദിവസം ശാന്തകുമാരിയെ ത ലയ്ക്കടിച്ചുകൊ ന്ന അതേ ചു റ്റികകൊണ്ട് പെൺകുട്ടിയുടെ ത ലയിലും ഷെഫീക്ക് അ ടിച്ചത്. നേരത്തെ റഫീക്ക ബീവിയുടെ അയൽവാസിയായ പെൺകുട്ടിയാണ് കൊ ലപ്പെടു ത്തിയത്. ഒരു വർഷം മുൻപ് വീടിനുള്ളിൽ അ ബോധാ വസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മ രി ച്ചിരുന്നു.
അന്ന് പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കാനായി മുന്നിൽ നിന്നത് റഫീഖ് ബീവി ആയിരുന്നു. 14കാരിയായ പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള വാടകവീട്ടിലാണ് റഫീക്ക ബീവിയുടെ മകനും രണ്ടുവർഷത്തോളമായി താമസിച്ചത്.
പ്രാർത്ഥനയോടെ താരലോകം…നടി ശോഭനക്കും… ഏവരും വാ ക്സീനെടുക്കണമെന്ന് അഭ്യർഥിച്ച് താരം
കഴിഞ്ഞ ജനുവരി 13നാണ് പെൺകുട്ടിയെ അ വശനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 30 ലേറെ പേരെ അന്ന് പോ ലീസ് ചോദ്യം ചെയ്തു ഇരുന്നു എങ്കിലും കേ സിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല. മര ണകാരണം ത ലയ്ക്കേറ്റ ക്ഷ തം തന്നെയാണെന്ന് പ്രാഥമിക പോ സ്റ്റ്മോർട്ടത്തിന്റെ അടിസ്ഥാനത്തിൽ അ ന്വേഷണം വീണ്ടും നടന്നെങ്കിലും വീണ്ടും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയത് കേ സിന് കാര്യമായി ബാധിച്ചു .
കുട്ടിയുടെ കാലിന്റെ വീക്കം അല്ലാതെ മറ്റ് അസുഖങ്ങളൊന്നും ഇല്ലായിരുന്നു എന്ന് വീട്ടുകാരാണ് മൊ ഴി നൽകിയിരുന്നു മ രിക്കു ന്നതിന് തലേന്ന് രാത്രിയിൽ കുട്ടി ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു കൂടാതെ അന്നുതന്നെ കുട്ടിയെ സമീപ വീടുകളിൽ ചെന്നിരുന്നതായും പ്രദേശവാസികൾ മൊ ഴി നൽകിയിരുന്നു .
ആരോഗ്യനില വ ഷളായി പ്രിയതാരം ആസ്പത്രിയിൽ ; പ്രാർഥനയോടെ
എന്നാൽ ഇതിനിടെ റഫീക്ക ബീവിയും മകനും വീട് മാറി പോവുകയായിരുന്നു. കഴിഞ്ഞദിവസം വിഴിഞ്ഞം മുല്ലൂർ കലുങ് നട സ്വദേശിനി ശാന്തകുമാരിയെ ആണ് അയൽവാസിയുടെ വീട്ടിൽ മച്ചിൻ മുകളിൽ കൊ ല്ലപ്പെ ട്ട നിലയിൽ കണ്ടെത്തിയത്. ഈ അന്വേഷണo ആണ് 14കാരിയുടെ മര ണത്തിനും വഴിത്തിരിവായത്.
75 കാരിയുടെ കൊ ലപാത കത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശി റഫീക്ക ബീവി മകൻ ഷഫീക്ക്. റഫിക്കയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്പി സ്വദേശി അൽ അമീൻ എന്നിവരെയാണ് പോ ലീ സ് അ റ സ്റ്റ് ചെയ്തത്.
കോവളo തീരത്ത് ജോലിക്കെത്തിയ അൽ ആമീൻ ഷെഫീക്കുമായി സൗഹൃദത്തിൽ ആവുകയും പരിചയപ്പെടുത്തുകയും ഇവർക്കൊപ്പം മുല്ലൂർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പോ ലീ സ് പറയുന്നത്. ഒരാഴ്ച മുൻപ് റഫീക്കയും അൽഅമീനും തമ്മിൽ വ ഴക്കി ടുകയും തുടർന്ന് വീടിന്റെ വാതിലും മറ്റും കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു.
ഇതോടെ വീട്ടുടമ ഇവരോട് വീട് ഒ ഴിയാൻ ആവശ്യപ്പെട്ടു. വീട് ഒഴിയുന്നതിന് മുന്നോടിയായി വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ കൊ ല്ല പ്പെട്ട ശാന്തകുമാരിക്ക് റഫീക്ക വിറ്റിരുന്നു. ഇതിന്റെ കാശ് കൊടുക്കാൻ വീട്ടിലെത്തിയ ശാന്ത കുമാരിയെ പ്ര തികൾ കഴുത്തിൽ ഷാൾ മു റു ക്കി കൊ ലപ്പെ ടുത്തുകയായിരുന്നു.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷവാർത്ത പങ്കുവച്ച് ഗായിക അമൃത സുരേഷ്
സംഭവശേഷം ശാന്തകുമാരി യുടെ സ്വർണാഭരണങ്ങൾ ക വർന്ന പ്ര തികൾ മൃ തദേഹം വീടിന്റെ മച്ചിന്റെ മുകളിൽ ഒ ളിപ്പിച്ചു. വീട്ടിൽ ഒറ്റയ്ക്കാണ് ശാന്തകുമാരി താമസിച്ചിരുന്നത്. സമീപത്തെ പിഎസ്‌സി പഠിക്കാനെത്തിയ വാടക വീടിന്റെ ഉദ്യോഗസ്ഥന്റെ മകൻ വീടിന്റെ വാതിലിൽ താക്കോൽ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട ഉള്ളിൽ കയറി നോക്കുവേ ആണ് തട്ടി നിന്ന് രക്തം ഒ ലിച്ചി റങ്ങുന്നത് കാണുന്നതും പോ ലീസിൽ അറിയിക്കുന്നതും