അമ്മയുടെ കു റ്റസമ്മത മൊ ഴി പുറത്ത്, ന ടുക്കം മാറാതെ നാട്ടുകാരും പോ ലീസും

Read Time:3 Minute, 26 Second

അമ്മയുടെ കു റ്റസമ്മത മൊ ഴി പുറത്ത്, ന ടുക്കം മാറാതെ നാട്ടുകാരും പോ ലീസും

എലപ്പുള്ളിയിൽ മൂന്നു വയസ്സുള്ള സ്വന്തം മകനെ ശ്വാസം മു ട്ടിച്ചു കൊ ലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാനാണെന്ന് അമ്മയായ ആസിയായയുടെ മൊ ഴി.

സുരേഷ് ഗോപി മാതൃകയാണ്..! താരമെന്ന നിലയിലും എം പി എന്ന നിലയിലും ഒന്നാമൻ തന്നെ

എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീർ – ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനാണ് കഴിഞ്ഞ ദിവസം കൊ ല്ലപ്പെട്ടത് . കേ സിൽ അമ്മ ആസിയയെ പൊ ലീസ് അ റസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനെ കൊ ലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണെന്ന് ആസിയ മൊ ഴി നൽകിയത്.

മലപ്പുറത്ത് ഇന്ന് നടന്ന ഞെ ട്ടിക്കുന്ന സംഭവം, പിതാവ് ചെയ്തത് കണ്ടോ

ഒരു വർഷത്തോളമായി ആസിയയും ഭർത്താവ് മുഹമ്മദ് ഷമീറും വേ ർപിരിഞ്ഞ് കഴിയുക ആയിരുന്നു. ഷമീറിന് സംസാരശേഷി കുറവുണ്ട്. ഭർത്താവുമായി വേ ർപിരിഞ്ഞ് കഴിഞ്ഞതോടെ മറ്റൊരാളുമായി ആസിയ സൗഹൃദത്തിലായി.

എന്നാൽ കുഞ്ഞുള്ള വിവരം ഇവർ സുഹൃത്തിനോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആസിയയ്ക്ക് കുഞ്ഞുള്ള വിവരം സുഹൃത്ത് അറിഞ്ഞതോടെ ത ർക്കമായതായി പൊ ലീസ് പറയുന്നു.

ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ കണ്ണ് നിറഞ്ഞുപോകും

സുഹൃത്ത് തന്നിൽ നിന്ന് അകലുന്നു എന്ന് കണ്ടതോടെ അതിന് കാരണക്കാരൻ കുഞ്ഞാണെന്ന് പറഞ്ഞ് ആസിയ കൊ ലപ്പെടുത്തുക ആയിരുന്നു എന്നാണ് പൊ ലീസിന് നൽകിയ മൊ ഴി.

കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയാണ് ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടിൽ നിന്നും കുഞ്ഞിനെ മ രിച്ച നിലയിൽ കണ്ടെത്തിയത്. ഇ ൻക്വസ്റ്റ് സമയത്ത് സം ശയം തോന്നിയ പൊ ലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു വയസ്സുകാരന്റെ മര ണം കൊ ലപാതകമാണെന്ന് തെളിഞ്ഞത്.

രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പോ ലീസിനോടു പറഞ്ഞത്. .

എന്നാൽ പിന്നീട് കുഞ്ഞ് ഈ ന്തപ്പഴം വി ഴുങ്ങിയതിനെ തുടർന്ന് ബോധം പോയതാണെന്ന് പറഞ്ഞു. ഇതോടെ പോ ലീസിന് സം ശയം തോന്നുകയും ആസിയയെ ക സ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു.

കോഴിക്കോട് യുവാവിനും കുടുംബത്തിനും സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post കോഴിക്കോട് യുവാവിനും കുടുംബത്തിനും സംഭവിച്ചത് കണ്ടോ?
Next post പിടിയിലായവരുടെ മൊബൈൽ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച കണ്ട് ഞെ ട്ടിത്തരിച്ച് ഉദ്യോഗസ്ഥർ