മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ ത ട്ടി എടുത്ത സംഭവം, യുവതി പറഞ്ഞത് കേട്ടോ?

Read Time:4 Minute, 49 Second

മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ ത ട്ടി എടുത്ത സംഭവം, യുവതി പറഞ്ഞത് കേട്ടോ?

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ വാർഡിൽ അമ്മയുടെ മടിയിൽ നിന്നും നവജാത ശിശുവിനെ ത ട്ടിയെടുത്തത്, കാ മുകനെ ബ്ലാ ക്‌മെയ്ൽ ചെയ്യാനാണെന്നു പ്ര തി നീതു.

സാധനങ്ങൾ വാങ്ങാൻ ഉപ്പയോടൊപ്പം പോയ 10 വയസുകാരി; എന്നാൽ സംഭവിച്ചത്.. ക ണ്ണീരോടെ ഒരു നാട്

തന്റെ സ്വർണ്ണവും പണവും കൈ ക്കിലാക്കി കാ മുകൻ ഇബ്രാഹിം ബാദുഷ വേറെ വിവാഹം കഴിക്കുവാൻ തീരുമാനിച്ചതാണ് വൈ രാഗ്യത്തിന് കാരണം. കുട്ടിയെ കാട്ടി വിവാഹം മുടക്കി പണവും സ്വർണവും വീണ്ടെടുക്കുക ആയിരുന്നു ലക്‌ഷ്യം എന്നും നീതു പോ ലീസിനോട് പറഞ്ഞു.

ഇബ്രാഹിം ബാദുഷയും നീതു രാജുവും ഏറെക്കാലമായി അടുപ്പത്തിൽ ആയിരുന്നു. നീതു ഗ ർഭിണിയായി. പിന്നിട് ഗ ർഭം അ ലസിപ്പോയെങ്കിലും ബാദുഷ അറിഞ്ഞിരുന്നില്ല. മാത്രമല്ല 30 ലക്ഷത്തോളം രൂപയും സ്വർണവും ബാദുഷ നീതുവിന്റെ പക്കൽ നിന്നും കൈ വശപ്പെടുത്തിരുന്നു.

16ാം വയസ്സിൽ ഉറ്റ സുഹൃത്തുക്കൾ ഒരുമിച്ച് യാത്രയായി… മര ണ കാരണം ഓവർ സ്പീഡ്

സ്വർണ്ണവും പണവും കിട്ടിയതോടെ ഇയാൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു. ബാദുഷയിൽ നിന്നും പണവും സ്വർണവും തിരികെ വാങ്ങുവാനും വിവാഹം മു ടക്കുവാനുമാണ് കുഞ്ഞിനെ ത ട്ടിയെടുത്തെന്ന് നീതു പോ ലീസിനോട് പറഞ്ഞു.

ഗ ർഭം അ ലസിയ വിവരം ബാദുഷ അറിയാത്തതിനാൽ ഒരു കുട്ടിയെ തട്ടിയെടുത്തു അത് തന്റെ കുഞ്ഞാന്നെന്നു പറഞ്ഞു ബ്ലാ ക്‌മെയ്ൽ ചെയ്യുവാൻ ആയിരുന്നു നീതു ലക്ഷ്യമിട്ടിരുന്നതെന്നു പോ ലീസ് പറഞ്ഞു.

ക ണ്ണുനിറഞ്ഞ് ആരാധകര്‍; ഉപ്പുംമുളകും ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

നീതുവിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിൽ നിന്നും ഇബ്രാഹിം ബാദുഷയെ പോ ലീസ് ക സ്റ്റഡിയിൽ എടുത്തു. ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലാണ് നീതു ജോലി ചെയ്തിരുന്നത്.

പിന്നിട് ഇവർ രണ്ടുപേരും ചേർന്ന് പുതിയൊരു സ്ഥാപനം തുടങ്ങിരുന്നതായും നീതു ഇയാളുടെ വീട്ടിൽ വന്നിരുന്നതായും, അയൽവാസികളുമായി പ്ര ശ്നങ്ങൾ ഉണ്ടാക്കിരുന്നതായും തുടർന്നുള്ള അ ന്വേഷണത്തിൽ പൊ ലീസിന് ബോധ്യമായി.

നീതുവിന്റെ ഭർത്താവ് ഇപ്പോൾ വിദേശത്താണ്. ആ കുട്ടിയാണ് ഇപ്പോൾ നീതുവിനൊപ്പമുള്ള എട്ടുവയസുകാരൻ എന്നും പോ ലീസ് സ്ഥിതീകരിച്ചു. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

മധുവിധു തീരും മുന്നേ ഭാര്യയ്ക്ക് കാൻസർ.. പിന്നാലെ ഭർത്താവ് ചെയ്തത്

നഴ്സിന്റെ വേഷത്തിൽ എത്തിയാണ് കളമശ്ശേരി സ്വദേശി നീതു വണ്ടിപ്പെരിയാർ എസ് ശ്രീജിത്തിന്റെയും അശ്വതിയുടെയും പെൺകുഞ്ഞിനെ മോ ഷ്ടിച്ചത്. ശ്രീജിത് പോയ നേരത്തു നഴ്സിന്റെ വേഷത്തിൽ വാർഡിൽ എത്തി അശ്വതിയെ സമീപിച്ച നീതു കുഞ്ഞിന് മഞ്ഞനിറമുണ്ട് പരിശോധിക്കണം എന്ന് പറഞ്ഞു വാങ്ങിക്കൊണ്ടു പോയി.

ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കിട്ടാതെ വന്നതോടെയാണ് മോ ഷണം ആണെന്ന് മനസിലായത്. കുഞ്ഞിനെ ത ട്ടിയെടുത്തതിന് ശേഷം സമീപമുള്ള ഹോട്ടലിലേക്ക് പോയ നീതു അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് പി ടിയിലാകുന്നത്.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷവാർത്ത പങ്കുവച്ച് ഗായിക അമൃത സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *

Previous post നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷവാർത്ത പങ്കുവച്ച് ഗായിക അമൃത സുരേഷ്
Next post ആരോഗ്യനില വ ഷളായി പ്രിയതാരം ആസ്പത്രിയിൽ ; പ്രാർഥനയോടെ