പ്രഭുലാലിന് കാൻസർ സ്ഥിരീകരിച്ചു.. വേദന സഹിക്കാനാകാതെ ലൈവിൽ
പ്രഭുലാലിന് കാൻസർ സ്ഥിരീകരിച്ചു.. വേദന സഹിക്കാനാകാതെ ലൈവിൽ
ജീവിത പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിട്ട യുവാവാണ് പ്രഭുലാൽ പ്രസന്നൻ. ജന്മനാ ശരീരത്തിൽ പടർന്ന മറുകുമായുള്ള ആ ജീവിതം ഒരു പോരാട്ടത്തിന്റെ തന്നെ ആയിരുന്നു. ആ പോരാട്ടത്തിനിടെ മറ്റുള്ളവർക്ക് ധൈര്യം പകർന്നായിരുന്നു അയാളുടെ ജീവിതം.
പ്രണയിച്ച്കെട്ടി 14ാംദിവസം കുളിമുറിയിൽവച്ച് ശ്രുതിയെ ഇല്ലാതാക്കിയത് ആര്? തൃശൂരിലെ ഞെട്ടിച്ച സംഭവം
ഇപ്പോളിതാ തന്നെ നിറഞ്ഞ മനസ്സോടെ സ്നേഹിച്ചവർക്കു മുന്നിൽ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് പ്രഭുലാൽ. കാൻസർ എന്ന പ്രതിസന്ധി ജീവിതം ദുഷ്കരമാക്കിയിരിക്കുന്നു.
തോളിൽ വളരുന്ന ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ചികിത്സാചെലവ് താങ്ങാവുന്നതിനും അപ്പുറമാണെന്നും സഹായിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ കൂടി അദ്ദേഹം പറയുന്നു.
നാടിന് തന്നെ കണ്ണീരായി അനാമിക, സംഭവിച്ചത് കണ്ടോ
ഞാൻ ദൈവത്തിന്റെ വ്യത്യസ്തമായ സൃഷ്ടി ; പ്രഭുലാൽ പറയുന്നു. ‘‘ഇപ്പോൾ കോഴിക്കോട് എം വി ആർ കാൻസർ സെന്ററിലാണ്. തോളിൽ കണ്ടെത്തിയ ട്യൂമറിന്റെ ചികിത്സയാണ്.
രണ്ടുമാസമായി ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും ജില്ലയിലെ രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിൽസിച്ചു. ഒടുവിലാണ് ഇങ്ങോട്ട് വന്നത്.
ട്യൂമർ അൽപം ഗുരുതരമാണ്. ഇപ്പോൾ ഓപ്പറേഷൻ ചെയ്യാൻ പറ്റുന്ന അവസ്ഥയിലല്ല. ഇമ്മ്യൂണൽ തെ റാപ്പി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആറുമാസത്തെ കോഴ്സാണത്. രണ്ട് ഡോസ് മ രുന്ന് വച്ച് ഒരുമാസം എടുക്കണം.
അരിശം തീരാതെ കിരണിന്റെ അച്ഛൻ; വിധിയറിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത്
അങ്ങനെ ആറുമാസം. രണ്ട് ലക്ഷത്തോളം രൂപ ഒരു ഡോസിന് ചെലവ് വരും. 24 ലക്ഷം രൂപയോളം മരുന്നിന് വേണം. പിന്നെ മരുന്ന് താമസം അടക്കം 35 ലക്ഷത്തോളം രൂപ വേണം ജീവിതത്തിലേക്ക് തിരിച്ചുവരാൻ.
ഉള്ളതെല്ലാം ഇതിനോടകം ചെലവഴിച്ച് തീർന്നു. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇപ്പോൾ ജീവിതം മുന്നോട്ടു പോകുന്നത്. ദയവായി സഹായിക്കണം’’ പ്രഭുലാൽ തുറന്നു പറയുന്നു.
ബാലയുടെ വാക്കുകൾ സത്യമെന്നു പ്രേക്ഷകർ – ഇപ്പോഴാണ് ബാല എന്ന വ്യക്തിയുടെ ശരി മനസിലായത് എന്നു ആരാധകർ