ഡോക്ടറുടെ വാക്ക് വിശ്വസിച്ച് മകനുമായി വീട്ടിൽ സന്തോഷത്തിൽ എത്തിയ മാതാപിതാക്കൾ, തുടർന്ന് സംഭവിച്ചത്
ഡോക്ടറുടെ വാക്ക് വിശ്വസിച്ച് മകനുമായി വീട്ടിൽ സന്തോഷത്തിൽ എത്തിയ മാതാപിതാക്കൾ, തുടർന്ന് സംഭവിച്ചത്
ബട്ടൺ വിഴുങ്ങിയതിനെ തുടർന്ന് അവശനിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരുവയസുകാരന് ദാ രുണാന്ത്യം. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസിൽ ഷിന്റോ സുദർശനൻ, ജയലക്ഷ്മി ദമ്പതികളുടെ ഏകമകൻ സരോവറാണ് കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെ മ രിച്ചത്.
ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗു ണ്ടാസംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു
ബുധനാഴ്ച രാത്രി 12ഓടെ ഏതോ വസ്തു വിഴുങ്ങിയെന്ന സംശയത്തിൽ ദമ്പതികൾ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും എക്സ്റേയിൽ ബട്ടണാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടർന്ന് വിദഗ്ദ്ധ ചികിത്സ നൽകാതെ വിസർജത്തിലൂടെ പുറത്തുപോകുമെന്ന് വിശ്വസിപ്പിച്ച് പുലർച്ചെ രണ്ടു മണിയോടെ ആശുപത്രി അധികൃതർ തിരിച്ചയക്കുകയായിരുന്നു. കുട്ടി വീണ്ടും അവശനായതിനെ തുടർന്ന് ഇന്നലെ രാവിലെ അതെ ആശുപത്രിയിൽ വീണ്ടുമെത്തിച്ച ശേഷമാണ് മ രിച്ചത്.
പരാതി പറയാനെത്തിയ കുട്ടികള്‍ക്ക് മുന്നില്‍ കലക്കന്‍ ഡാന്‍സ് ചെയ്ത് കണ്ണൂരിലെ ബിന്ദുടീച്ചര്‍, വീഡിയോ
ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടിയുടെ മ രണത്തിൽ ദു രൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കൾ ഓച്ചിറ പൊ ലീസിൽ പരാതി നൽകി. പിതാവ് ഷിന്റെ ഏഴിമല നാവിക അക്കാഡമിയിലും മാതാവ് ജയലക്ഷ്മി കെ.എസ്.എഫ്.ഇ കായംകുളം ശാഖയിലെയും ഉദ്യോഗസ്ഥരാണ്.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകി.
പതിവ് തെറ്റിച്ചു അമ്മ കുഞ്ഞുങ്ങളെ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ കയറ്റി പിന്നീട് നടന്നത് നൊമ്പരം