പെങ്ങളെ ഉമ്മയുടെ മുന്നിൽ വച്ച് ക യറി പി ടിക്കാൻ നോക്കിയ സഹോദരനെ ഈ ഉമ്മ ചെയ്തത് കണ്ടോ? ഒടുവിൽ

Read Time:5 Minute, 37 Second

പെങ്ങളെ ഉമ്മയുടെ മുന്നിൽ വച്ച് ക യറി പി ടിക്കാൻ നോക്കിയ സഹോദരനെ ഈ ഉമ്മ ചെയ്തത് കണ്ടോ? ഒടുവിൽ

ക ഞ്ചാ വ് ല ഹരിയിൽ സഹോദരിയെ കേറി പിടിക്കാൻ ശ്രമിച്ച സഹോദരനെ കൊ ലപെടു ത്തിയ കേ സി ൽ അമ്മ ഒരു വർഷത്തിന് ശേഷം അ റ സ്റ്റിൽ. കല്ലുവെട്ടാൻകുഴി പ്ലാഗാളവിൽ വീട്ടിൽ സിദ്ധിക്കിന്റെ കൊ ലപാത കത്തിൽ ആണ് മാതാവ് നാദറയെ അ റസ്റ്റ് ചെയ്തത്.

മത്സര വേദിയിൽ ചേച്ചിമാരുടെ ഓർമ്മകൾ മാത്രം.. വി തുമ്പിക്ക രഞ്ഞ് ഗോപികാ സുരേഷ്

പ്ര തിക്കെതി രെ മ നഃപൂർ വമാല്ലാത്ത ന രഹ ത്യക്ക് കേ സ് എടുത്തു. 2020 സെപ്റ്റംബർ 14ന് ആണ് സിദ്ധിക്കിനെ മ രി ച്ച നിലയിൽ കണ്ടെത്തിയത്. തൂ ങ്ങി മ ര ണമെന്നായിരുന്നു വീട്ടുക്കാർ പറഞ്ഞത്. മൃ തദേഹം തിടുക്കത്തിൽ സംസ്‌ കരിക്കാൻ നീക്കം നടക്കുന്നതായി പൊ ലീ സിൽ ലഭിച്ച വിവരത്തെ തുടർന്നാണ് അ ന്വേഷ ണം ആരംഭിച്ചത്.

സംസ്ക്കാ ര ഒരുക്കത്തിനിടെ പൊ ലീ സ് എത്തി കോ വിഡ് പ രി ശോധിക്കണം എന്ന പേരിൽ മൃ തദേ ഹം പോ സ്റ്റ്‌മോ ട്ടത്തിന് അയച്ചു. കഴുത്തു ഞെ രി ച്ചു ശ്വാ സം മു ട്ടിച്ച താണെന്നു പോ സ്റ്റ്‌മോട്ടം പരി ശോധനയിൽ തെ ളിഞ്ഞു.

മനസ് തുറന്ന് ഒരു യുവതി കൂടി എന്റെ അച്ഛനും അമ്മയും കുറച്ചു വൈകി എത്തിയെങ്കിൽ  ഞാൻ മറ്റൊരു മോഫിയ

കൊ ലപാ തകം സ്ഥി തീകരിച്ചതോടെ മാ സങ്ങളായി പൊ ലീസ് ര ഹസ്യമായി അ ന്വേ ഷണം നടത്തുകയായിരുന്നു. മകന്റെ മൃ ഗീയ ഉ പദ്രവ ത്തിൽ നിന്നും ര ക്ഷപ്പെ ടുന്നതിനിടെ സംഭവിച്ച അപ കടം എന്നാണ് നാദറ പൊ ലീസി നോട് പറഞ്ഞത്.

മകളെ ക ടന്നു പി ടിക്കാൻ ശ്രമിച്ച സിദ്ധിക്കിന്റെ കഴുത്തിൽ പി ടിച്ചു മാതാവ് ത ള്ളി താഴെ ഇ ടുകയായിരുന്നു. പി ടിവ ലിക്കിടെ നാദറയുടെ ഷാൾ മകന്റെ കഴുത്തിൽ വീണു കിടന്നിരുന്നു. ഇതാണ് തൂ ങ്ങി മ ര ണമെന്ന് പറയാൻ കാരണം.

ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?

അതേസമയം സംഭവത്തെ കുറിച്ച് പൊ ലീ സ് പറയുന്നത് ഇങ്ങനെ. സംഭവദിവസം രാവിലെ 11 ഓടെ ക ഞ്ചാ വ് ല ഹരി യിൽ ആയിരുന്ന സിദ്ധിക്ക് സഹോദരിയെ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ അമ്മ എ തി ർത്തു. പി ടിവലി ക്കിടെ കഴുത്തിൽ പിടിച്ചു ത ള്ളിയിട്ട ശേഷം മകളെ നാദറ രക്ഷി ക്കുക യായിരുന്നു.

തുടർന്ന് മകളെ പ്ര തി യുടെ അമ്മയുടെ വീട്ടിൽ ആക്കിയ ശേഷം പൊ ലീ സ് സ്റ്റേഷ നിൽ കേ സ് നൽകാൻ എത്തി. എന്നാൽ പ രാതി എഴുതി നൽകുന്ന ആളെ കാണാത്തതിനാൽ തിരികെ വീട്ടിൽ എത്തിയപ്പോൾ മകൻ അ ബോധ വസ്ഥയിൽ കിടക്കുകയായിരുന്നു. ഇതോടെ അയൽവാസികളോട് മകൻ തൂ ങ്ങി മ രി ച്ചുവെന്നും പറഞ്ഞു.

ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?

തുടർന്ന് മൃതദേഹം കു ളിപ്പിച്ചു അടക്കം ചെയ്യാൻ ഒരുങ്ങുവായാണ് അ ജ്ഞാത സന്ദേശം പൊ ലീ സിന് കിട്ടിയത്. സിദ്ധിക്കിന്റെ ശരീരത്തിൽ 28 മു റിവു കൾ കണ്ടെത്തിയതിൽ 21 എണ്ണം കഴുത്തിൽ ആയിരുന്നു. തൂ ങ്ങി മ രി ച്ച ലക്ഷണമൊന്നും കാണാത്തതിനാൽ കൊല പാ തകം ആണെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു ദൃ‌ സാ ക്ഷികൾ ഇല്ലാത്ത കേ സി ൽ ശാസ്ത്രിയ തെ ളിവു കൾ പൊ ലീസ് ശേഖരിക്കുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ 3 മാസമായി പ്ര തി യെ പൊ ലീ സ് ചോദ്യം ചെയ്തു വരികയായിരുന്നു. ഫോ റെൻസിക് സ ർജനും കൊ ല പാതകം സ്ഥിതീകരിക്കുകയായിരുന്നു. മൃ ഗീയ മായി ഉ പദ്രവി ച്ചപ്പോൾ രക്ഷപെടുന്നതിനിടെ സംഭവിച്ചതാണെന്നു പ്ര തി പൊ ലീസിന് നൽകിയ മൊ ഴി.

കൊ ല്ലപ്പെ ട്ട സിദ്ധിക്കിന് എതിരെ നിരവധി കേ സു കൾ ഉണ്ടെന്നും മനഃപൂ ർവമല്ലാത്ത ന രഹ ത്യക്ക് കേ സ് എടുത്തുവെന്നും വിഴിഞ്ഞം സി ഐ പ്രജീഷേഷ് പറഞ്ഞു.

അച്ഛന്റെ പെരുമാറ്റത്തിൽ പ ന്തികേട് തോന്നിയ മക്കൾ ഒടുവിൽ അച്ഛനെ ഡോക്ടറിന്റെ അടുത്ത് എത്തിച്ചപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛന്റെ പെരുമാറ്റത്തിൽ പ ന്തികേട് തോന്നിയ മക്കൾ ഒടുവിൽ അച്ഛനെ ഡോക്ടറിന്റെ അടുത്ത് എത്തിച്ചപ്പോൾ
Next post പാലക്കാട് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, എവിടെ നിന്നും എങ്ങനെ എന്നും കണ്ടോ?