ബോധം കെടുത്തിയ ശേഷം പതിനാറുകാരനെ ചെയ്തത് കണ്ടോ? നടന്നതറിഞ്ഞ് നടുങ്ങി വീട്ടുകാർ
ബോധം കെടുത്തിയ ശേഷം പതിനാറുകാരനെ ചെയ്തത് കണ്ടോ? നടന്നതറിഞ്ഞ് നടുങ്ങി വീട്ടുകാർ
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹം കഴിപ്പിച്ച സംഭവത്തിൽ പ്ര തികൾ പിടിയിൽ. ആൺകുട്ടിയെ നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കിയ ശേഷമായിരുന്നു വിവാഹം എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇരുപത്തിനാലുകാരിയായ യുവതിയുമായാണ് വിവാഹം നടത്തിയത്.
ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവം, ഞെട്ടൽ മാറാതെ വീട്ടുകാർ
ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൽ നാല് പേരാണ് അ റസ്റ്റിലായത്. കാൺപൂർ സ്വദേശികളായ മുഹമ്മദ് ഹനീഫ് (42), ഇയാളുടെ ഭാര്യ ജമീലാ ബാനു (40) ഇവരുടെ മകൾ സിമ്രാൻ (24) പുരോഹിതൻ തൗഫീക്ക് (52) എന്നിവരാണ് അറ സ്റ്റിലായത്. മതപരിവർത്തനത്തിന് ശേഷം സിമ്രാനെകൊണ്ടാണ് പതിനാറുകാരനായ കുട്ടിയെ വിവാഹം കഴിപ്പിച്ചത്.
സിമ്രാനും കുട്ടിയും തമ്മിലുള്ള വിവാഹത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാതാവിന്റെ പ രാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതായി കണ്ടെത്തി. ഇതോടെ പോ ലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
ഒരുപാട് ആഗ്രഹിച്ചു ദർശനയെ വിവാഹം കഴിച്ച വിജയ് യേശുദാസ് – ഒടുവിൽ വിവാ ഹമോചനം
സമൂഹ മാധ്യമത്തിലൂടെയാണ് സിമ്രാൻ കുട്ടിയെ പരിചയപ്പെട്ടത്. ദിവസവും ഇവർ തമ്മിൽ സംസാരിക്കാറുണ്ടെന്നാണ് വിവരം. ഇതിനിടെ കഴിഞ്ഞ ദിവസം കുട്ടിയെ സിമ്രാൻ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി സിമ്രാൻ നൽകിയ ഭക്ഷണം കഴിച്ചതും ബോധരഹിതനായി വീണു.
തുടർന്ന് മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നു. ബോധം വീണപ്പോൾ ഇസ്ലാമിക പുരോഹിതന്റെ നേതൃത്വത്തിൽ കുട്ടിയെകൊണ്ട് സിമ്രാനെ വിവാഹവും കഴിപ്പിച്ചു. ഇക്കാര്യങ്ങൾ അറിഞ്ഞ കുട്ടിയുടെ മാതാവ് ഉടനെ പരാതിയുമായി പോ ലീസിനെ സമീപിക്കുകയായിരുന്നു. വിവാഹിതയാണ് സിമ്രാൻ. ഭർത്താവ് ഉപേക്ഷിച്ച ഇവർക്ക് മൂന്നുവയസ്സുള്ള കുട്ടിയും ഉണ്ട്.
ഗോപിസുന്ദറിന്റെ പിറന്നാളിൽ വൈറലായി അമൃതയുടെ അനുജത്തി അഭിരാമിയുടെ വാക്കുകൾ