ഗായിക ചിത്രയുടെ ഭർത്താവ് ചെയ്തത് കണ്ടോ?
ഗായിക ചിത്രയുടെ ഭർത്താവ് ചെയ്തത് കണ്ടോ?
വട്ടിയൂർക്കാവ് പേൾമാന ഫ്ലാറ്റ് സമുച്ചയത്തിൽ ഫ്ലാറ്റ് വാങ്ങാൻ എഗ്രിമെന്റ് എഴുതി വർഷങ്ങൾ കഴിഞ്ഞട്ടും സെയിൽ ലെറ്റർ നൽകാതെ വ ഞ്ചിച്ചെന്ന പ രാതിയുമായി യുവാവ് രംഗത്ത്.
ഞെ ട്ടിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവതി… ഒടുവിൽ
പേൾമാനം ട്യൂബി ഫ്ലാറ്റിൽ പ്രമോദ് കുമാർ നൽകിയ പ രാതിയിൽ ഫ്ലാറ്റിന്റെ തുക ബാക്കി നാല് ലക്ഷം രൂപ കൂടി കൈപറ്റി ഫ്ലാറ്റിന് ടി സി നമ്പർ ഇട്ട് വെള്ളത്തിന്റെയും വൈദ്യുതിയുടെയും കണക്ഷൻ നൽകി സെയിൽ ലെറ്റർ നൽകണമെന്ന ഉ ത്തരവ് നൽകി.
ഗായിക കെ എസ് ചിത്രയുടെ എതിരെയും ഗു രുതര ആ രോപണങ്ങൾ ആണ് പ്രമോദ് കുമാർ ഉന്നയിക്കുന്നത്. കയ്യിലെ സമ്പാദ്യം കടം വാങ്ങിയതും എല്ലാം ഫ്ലാറ്റ് വാങ്ങാനായി എഗ്രിമെന്റ് ഒപ്പ് വെച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞട്ടും സെയിൽ ലെറ്റർ കൊടുത്തില്ല.
ഇ ടിത്തീ വീണത് പോലെ.. സ ങ്കട വാർത്ത പങ്കുവെച്ചു ദുൽഖർ സൽമാൻ
കൂടുതൽ പണമാണ് ഇവർ ഇപ്പോൾ ആവശ്യപ്പെടുന്നത്. പണം ആവശ്യപ്പെട്ട് വിജയ് ശങ്കർ പലതരത്തിൽ ഉ പദ്രവിച്ചെന്നും ആ രോപിക്കുന്നു. വിജയ് ശങ്കർ മിക്ക സമയങ്ങളിലും ഫ്ലാറ്റിൽ കേറി വന്ന് നിരന്തരം ശ ല്യം ചെയ്തു.
കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കുന്ന അന്തരീക്ഷം ഉണ്ടാക്കുന്നു എന്നാണ് പരാതി. 2013 ൽ ബിൽഡർ ആയ അനിൽ കുമാറും ഒപ്പമുള്ള ജോസ് തോമസ് മുള്ളംക്കാട്ടിൽ റോബിൻസൺ പണിക്കർ എന്നിവർ ചേർന്നാണ് ഫ്ലാറ്റ് നിർമാണം ആരംഭിച്ചത്.
നടൻ ഹരീഷ് ഉത്തമൻ ആരെയുമറിയിക്കാതെ ര ജിസ്റ്റർ വിവാഹം ചെയ്തു
2015 ൽ ഫ്ലാറ്റ് പൂർത്തിയാക്കി കൈ മാറുമെന്നായിരുന്നു പ്രമോദിന് ഇരുവരും ആയുള്ള എഗ്രിമെന്റ്. എന്നാൽ കാലാവധി കഴിഞ്ഞട്ടും ഫ്ലാറ്റ് കൈമാറാത്തതിനാൽ പ്രമോദ് ഫ്ലാറ്റിൽ കേറി താമസിക്കുക ആയിരുന്നു.
വൈദ്യുദി കണക്ഷനും വാട്ടർ കണക്ഷനും സ്വന്തമായി എടുത്തത് ആണെന്ന് പ്രമോദ് പറയുന്നു. ഇതിനിടെ അനിൽ കുമാറിന്റെ സുഹൃത്തും കമർഷ്യൽ ഏരിയയുടെ ഉടമസ്ഥനും ആയ വിജയ് ശങ്കർ തന്നെ പലവട്ടം ഉ പദ്രവിക്കുകയും ഭീ ഷണി പെടുത്തുകയും ചെയ്തു എന്ന് പ്രമോദ് പ രാതി പെടുന്നു.
വിജയ് ശങ്കറുമായി തനിക്ക് ഇടപാടുകൾ ഒന്നുമില്ല. പക്ഷെ അയാൾ വീട്ടിൽ എത്തി സ്ഥിരമായി ഡോറിൽ ഇടിക്കുകയും ഭീ ഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്റെ കയ്യിൽ നിന്നും കൂടുതൽ പണം ബിൽഡർമാർക്ക് വാങ്ങി കൊടുക്കാൻ ആയിരുന്നു ശ്രമം.
അയാൾക്കെതിരെ വട്ടിയൂർക്കാവ് പൊ ലീസ് സ്റ്റേ ഷനിൽ നാല് കേ സുകൾ കൊടുത്തു. ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ താൻ ഭർത്താവിനെ വിളിച്ചു ഭീ ഷണിപ്പെടുത്തിയെന്ന് ആരോപിച്ചു കെ എസ് ചിത്രയുടെ മെയിൽ ഐ ഡി യിൽനിന്നും ഹോം സെക്രട്ടറിക്ക് അയച്ചു.
കറുത്തമുത്തിലെ കാര്‍ത്തികയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ
ഇത് ചിത്രയുടെ അറിവോടെ ആയിരിക്കില്ല. ഇതേതുടർന്ന് ഹൈകോ ടതിയിൽ പ്രൊ ട്ടക്ഷൻ ഓഡർ വാങ്ങിയിരുന്നു. തിരികെ എത്തുമ്പോൾ കാണുന്നത് വിജയ് ശങ്കറും മറ്റുള്ളവരും തങ്ങളുടെ മാതാപിതാക്കൾ താമസിക്കുന്ന ഫ്ലാറ്റിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി അ തിക്രമം കാട്ടുന്നത് ആണ്.
ഈ കാര്യം പൊ ലീസിനെ അറിയിച്ചപ്പോൾ പൊ ലീസ് എത്തി താൻ ഉൾപ്പടെ ഉള്ളവരെ പ്ര തി ചേർത്ത് കേ സ് എടുത്തു. ബിൽഡേഴ്‌സിന്റെയും വിജയ് ശങ്കറിന്റെയും ഭീ ഷണിയെ തുടർന്ന് മറ്റൊരു ഫ്ലാറ്റിലെ ആൾ കഴിഞ്ഞ വർഷം ഫ്ലാറ്റിൽ നിന്നും ചാ ടി ജീ വനൊടുക്കുകയും ചെയ്തിരുന്നു, പ്രമോദ് പറയുന്നു.
നടി ദേവിക അമ്പലനടയിൽ എത്തിയത് രാജകുമാരിയെപ്പോലെ