സംഭവം തൃശൂരിൽ..! കാശുള്ള വീട്ടിലെ പെണ്ണാ.. പക്ഷേ കൈയിലിരിപ്പ് കണ്ടോ?
സംഭവം തൃശൂരിൽ..! കാശുള്ള വീട്ടിലെ പെണ്ണാ.. പക്ഷേ കൈയിലിരിപ്പ് കണ്ടോ?
അച്ഛനമ്മമാർ ഇല്ലാത്ത കുട്ടികളെ ഒരുപാടു ലാളിച്ചു എല്ലാ സുഖസൗകര്യങ്ങളും നൽകിയായിരിക്കും ചിലപ്പോൾ ബന്ധുക്കൾ വളർത്തുക. ഒരു കുറവും അറിയാതെ വളരുന്ന ഇവർ, വളരുമ്പോൾ ചിലപ്പോൾ പാൽ കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുന്ന പാമ്പുകളായി മാറുകയും ചെയ്യുന്നു.
പുറത്തുവരുന്നത് കേരളത്തെ നാണിപ്പിക്കുന്ന റിപോർട്ടുകൾ…. 19 കാരിയോട് ചെയ്തത്
ഇപ്പോളിതാ തൃശൂർ ചേർപ്പിൽ ഇരുപത്തിയൊന്നുകാരി, തന്നെ പൊട്ടി വളർത്തിയ മുത്തശ്ശിക്ക് കൊടുത്ത എട്ടിന്റെ പണിയുടെ വാർത്തയാണ് പുറത്തു വരുന്നത്. ചേർപ്പ് പള്ളിപ്പുറം പുളിപ്പറമ്പിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലീലയുടെ 17.5 പവൻ സ്വർണാഭരണങ്ങളും 8 ലക്ഷം രൂപയും ക വർന്ന കേ സിൽ കൊച്ചുമകൾ സൗപർണിക , കാമുകൻ വെങ്ങിണിശേരി തലോണ്ട അഭിജിത് എന്നിവരെ പൊ ലീസ് ക സ്റ്റഡിയിലെടുത്തു.
ലീലയുടെ മകന്റെ മകളാണു സൗപർണിക.14 വർഷം മുൻപ് അമ്മ ഉപേക്ഷിച്ചു പോവുകയും 8 വർഷം മുൻപ് അച്ഛൻ മ രിക്കുകയും ചെയ്ത സൗപർണികയെ ലീലയാണു നോക്കുന്നത്. 2021 മാർച്ച് മുതൽ 4 തവണയായി 17.5 പവൻ സ്വർണാഭരണങ്ങളും 2 തവണയായി എസ്ബിഐ കൂർക്കഞ്ചേരി ശാഖയിൽ നിന്നു 8 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ലീല അറിയാതെ ചെറുമകൾ കൈവശപ്പെടുത്തി അഭിജിത്തിനു കൈമാറി.
കാവ്യ ധനേഷിനെ ഇടിച്ചിട്ട ബൈക്കുകാരനെ കണ്ടെത്തിയപ്പോൾ പോലീസും ഞെട്ടി! ഇതിന് പോലീസ് ഉത്തരം പറഞ്ഞേ തീരു
ആരോഗ്യ വകുപ്പിൽ നിന്നു വിരമിച്ച ഭാസ്കരന്റെ കുടുംബ പെൻഷൻ ബാങ്കിൽ നിന്നു വാങ്ങിയിരുന്നതു സൗപർണികയാണ്. സൗപർണിക ബിബിഎ വരെ പഠിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ സൗപർണികയുടെ സഹപാഠിയാണ് അഭിജിത്. അഭിജിത്തിന് അമ്മ മാത്രമാണുള്ളത്. അഭിജിത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കാനും വീട് പണി നടത്താനുമാണ് സൗപർണിക കൂർക്കഞ്ചേരിയിലെ സ്വകാര്യ ബാങ്കിൽ സ്വർണം പണയം വച്ച് പണം നൽകിയത്.
പിടിക്കപ്പെടാതിരിക്കാൻ അതേ മാതൃകയിലുള്ള മുക്കുപണ്ടം വാങ്ങി വച്ചിരുന്നു. മുക്കുപണ്ടം കൊണ്ടുള്ള കമ്മൽ ധരിച്ച് ലീലയ്ക്ക് കാതിൽ പഴുപ്പ് വന്നു. തുടർന്നു കമ്മൽ ഊരി വച്ചതോടെ കാത് അടഞ്ഞു. വീണ്ടും കാത് കുത്തി കമ്മൽ ഇടാൻ തട്ടാനെ സമീപിച്ചപ്പോഴാണു സ്വർണമല്ലെന്നു തിരിച്ചറിഞ്ഞത്. ഇതോടെ മറ്റ് ആഭരണങ്ങളും പരിശോധിച്ച് സ്വർണമല്ലെന്നു മനസ്സിലാക്കി. ഇക്കാര്യം മകളോട് പറയുകയും പൊ ലീസിൽ പ രാതി നൽകുകയുമായിരുന്നു.
ആറ്റിങ്ങൽ ഇരട്ടകൊ ലപാതക കേസിലെ അനുശാന്തി, ആ വാർത്ത കേട്ട് അനുശാന്തിക്ക് പുഞ്ചിരി