മലയാള നാടൻപാട്ടുകളുടെ പ്രിയ ഗായകന്റെ വി യോഗം താങ്ങാനാകാതെ കൂട്ടുകാരും ബന്ധുക്കളും
മലയാള നാടൻപാട്ടുകളുടെ പ്രിയ ഗായകന്റെ വി യോഗം താങ്ങാനാകാതെ കൂട്ടുകാരും ബന്ധുക്കളും
നാടൻപാട്ട് കലാകാരനും കാർട്ടൂണിസ്റ്റും ആയ മനക്കരമലയിൽ പി.എസ് ബാനർജി അ ന്ത രിച്ചു. കോ വി ഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയവേ ഇന്നു പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയാണ്. ‘താരകപ്പെണ്ണാളെ’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ് ബാനർജി.
കെപിസി ലളിതക്ക് അസുഖമാണോ എന്നുള്ള ചോദ്യം മഞ്ജു പിള്ളയുടെ പോസ്റ്റിനു താഴെ കുമിഞ്ഞുകൂടി
അച്യുതൻ, കൊച്ചുമുകിൽ വർണ്ണൻ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ, കൊച്ചോലക്കിളിയെ തുടങ്ങിയവയാണ് മറ്റു പ്രധാന പാട്ടുകൾ. സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ ശ്രദ്ധേയനായ ബാനർജി നിരവധി പാട്ടുകൾക്ക് വേണ്ടി സ്വരം ആയിട്ടുണ്ട് എങ്കിലും അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന പാട്ടാണ് താരകപ്പെണ്ണാളെ.
ബാനർജിയുടെ മ ര ണ വാ ർത്ത ഏറെ ഞെട്ടലോടെയാണ് കലാലോകം കേട്ടത്. അദ്ദേഹത്തിന്റെ അപ്ര തീക്ഷിത വി യോഗം ആരാധകരെയും സ്നേഹിതരെയും ഒരുപോലെ ത ള ർത്തി. കലാരംഗത്തെ നിരവധിപേരാണ് ബാനർജിക്ക് ആ ദരാഞ്ജ ലികൾ അർപ്പിച്ചത്.
7 വർഷത്തെ ബാച്ചിലർ ലൈഫിന് അവസാനം, രണ്ടാമത് വിവാഹത്തിന് ഒരുങ്ങുന്നതായി നടൻ ബാല
പാച്ചു- സുഭദ്ര ദമ്പതികളുടെ മകനാണ് പി. എസ് ബാനർജി. ഭാര്യ ജയപ്രഭ. രണ്ടു മക്കളുമുണ്ട്. കേരളം കണ്ട മികച്ച കാരിക്കേച്ചറിസ്റ്റുകളിൽ ഒരാളായ ബാനർജിയുടെ വരികളിൽ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജൂലൈ രണ്ടിന് കോ വി ഡ് പോസിറ്റീവ് ആയ ശേഷം ആശുപത്രിയിലായിരുന്നു. ലളിതകലാ അക്കാദമിയുടെ ഏകാന്ത കാർട്ടൂൺ പ്രദർശനത്തിന് ഒരാഴ്ച മുൻപാണ് ബാനർജി തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച യുവ പ്രതിഭയായി 2014 – ൽ സംസ്ഥാന ഫോക്കലോർ അക്കാദമി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ചൈതന്യ നിലയത്തിൽ ആയിരുന്നു താമസം. ബാനർജിയുടെ വിയോഗത്തിൽ കേരള കാർട്ടൂൺ അക്കാദമി അ നു ശോചിച്ചു.
അമ്മയെ പീ ഡി പ്പിച്ച അച്ഛനെ സ്വന്തം മകൾ ചെയ്തതു കണ്ടോ? അതും 45 വർഷത്തിന് ശേഷം..! ഞെ ട്ടിപ്പോ യി..