ആ ഞെ ട്ടിക്കുന്ന വാർത്തയെക്കുറിച്ചു പൊ ട്ടിക്കരഞ്ഞു പറഞ്ഞ് വൈക്കം വിജയലക്ഷ്മി
ആ ഞെ ട്ടിക്കുന്ന വാർത്തയെക്കുറിച്ചു പൊ ട്ടിക്കരഞ്ഞു പറഞ്ഞ് വൈക്കം വിജയലക്ഷ്മി
ഗായിക വൈക്കം വിജയലക്ഷി വിവാ ഹമോചിതയായി എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇപ്പോൾ ഇ കാര്യത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. 2018 ൽ ആണ് താരം മിമിക്രി ആർട്ടിസ്റ്റായ അനൂപിനെ വിവാഹം ചെയ്തത്.
അയാൾ എന്നെ… ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരാധകരുടെ പ്രിയ സുമിത്ര … പറഞ്ഞത് കേട്ടോ
വിജിയെ ഇങ്ങോട്ടു വന്നു വിവാഹം ആലോചിക്കുക ആയിരുന്നു അനൂപ്. വലിയ പ്രതീക്ഷകളോടെയാണ് വിജയലക്ഷ്മി വിവാഹ ജീവിതത്തിലേക്ക് കടന്നത്. എന്നാൽ കേവലം ആറുമാസക്കാലമു ദാമ്പത്യ ബന്ധം നീണ്ടത്. 20019 മെയ് മാസത്തിൽ പി രിയാമെന്ന് തീരുമാനിച്ചു എന്നാണ് വിജയലക്ഷ്മി ഇപ്പോൾ വെളിപ്പെടുത്തിരിക്കുന്നത്
മാതാപിതാക്കളെ തന്നിൽ നിന്ന് അടർത്തി എടുക്കുവാൻ നോക്കിയതും കലാപരമായ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതും സഹിക്കുവാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ തന്നെ ആയിരുന്നു എന്ന് വിജി മനസ്സ് തുറക്കുന്നു.
ഒരു ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ മനസ്സാണ്. പരിപാടികൾക്ക് എന്നോടൊപ്പം വരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങൾ വെച്ച്. അത് കാരണം ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കുവാൻ കഴിയാതെ ആയി.
എന്റെ അച്ഛന് അമ്മയും എന്നോട് സഹകരിക്കുവാൻ പാടില്ലായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധന. അംഗപരിമിതയായ എനിക്ക് ഇ ജീവിതത്തിൽ തുണയായുള്ളതു എന്റെ അച്ഛന് അമ്മയും മാത്രമാണ്. അവരാണ് ഇനി ഇവിടെവരെ എത്തിച്ചതും.
മാതാപിതാക്കളെ യാത്രയാക്കാൻ പോയ സൈനികന് സംഭവിച്ചത്, ക ണ്ണീരോടെ ബന്ധുക്കൾ
അവർ ഇല്ലാതെ എനിക്ക് ഒരു ജീവിതവും ഇല്ല. അവരോടൊപ്പം സഹകരിക്കരുത് എന്ന് പറഞ്ഞാൽ എങ്ങനെയാണു സഹിക്കുവാൻ സാധിക്കുക. എനിക്ക് ഒവേറിയിൽ ഒരു സി സ്ററ് ഉണ്ടായിരുന്നു. അതിനു ശസ്തക്രിയ വേണ്ടി വന്നു. അത് കാ ൻസർ ആണെന്ന് പറയുകയും, അങ്ങനെ പറഞ്ഞു വേ ദനിപ്പിക്കുകയും ചെയ്തു.
ഒവേറിയിൽ സിസ്റ്റൊക്കെ മിക്ക സ്ത്രീകൾക്കും ഉള്ളതല്ലേ? ആ ശ സ്തക്രിയയോടെ അത് പോയിരുന്നു. ഇതുപോലുള്ള അനവധി കാര്യങ്ങൾ ഉണ്ട്. എല്ലാമൊന്നും തുറന്നു പറയുവാൻ കഴിയുകയില്ല.
മാതാപിതാക്കളെ യാത്രയാക്കാൻ പോയ സൈനികന് സംഭവിച്ചത്, ക ണ്ണീരോടെ ബന്ധുക്കൾ
പാട്ടു പാടുമ്പോൾ താളം പിടിക്കാൻ പാടില്ല. കൈകൊട്ടൻ പാടില്ല. അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കാതെ വന്നു. ഇപ്പോഴും ശ കാരിക്കാനും ദേ ഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ എനിക്ക് ഒത്തുപോകുവാൻ കഴിയാതെ ആയി.
അങ്ങനെയാണ് പി രിയാതെ വയ്യ എന്ന അവസ്ഥയിൽ എത്തിയത്. ഇ വർഷം ജൂലായ് മാസത്തിൽ കോ ടതി ന ടപടികൾ എല്ലാം പൂർത്തിയായി ഞങ്ങൾ നി യമപരമായി രണ്ടു വഴിക്കായി. കഴിഞ്ഞു പോയതിനെ ഓർത്തു ദു ഖമില്ല ഇപ്പോൾ ജീവിതത്തിൽ സമാധാനമുണ്ട്. ഞാനും എന്റെ അച്ഛനും അമ്മയും സംഗീതവുമാണ് എന്റെ ജീവിതം ഒരു സ്ത്രീക്ക് ജീവിക്കുവാൻ വിവാഹം അനിവാര്യമായ സംഗതി അല്ലെന്നും വിജയലക്ഷി പറയുന്നു.
ജ യിലിൽ അഭിഷേകിനെ തേടി എത്തി ആ ദുഃഖ വാ ർത്ത, എല്ലാം അവസാനിച്ചു