കിരൺ കാരണം ആണ് വിസ്മയ പോയത് – കോ ടതിയുടെ വി ധിയിൽ തളർന്നു കിരണിന്റെ കുടുംബം
കിരൺ കാരണം ആണ് വിസ്മയ പോയത് – കോ ടതിയുടെ വി ധിയിൽ തളർന്നു കിരണിന്റെ കുടുംബം
കേരളം കാത്തിരുന്ന വിസ്മയ കേ സിൽ ശി ക്ഷ നാളെ പുറത്ത് വിടും. കിരണ്‍ കുമാർ കു റ്റക്കാരനെന്ന് തെളിഞ്ഞു. സംഭവം നടന്ന് 11 മാസത്തിന് ശേഷമാണ് സുപ്രധാന വി ധി. കേ സിൽ നാലു മാസമാണ് വി ചാരണ ഉണ്ടായത്. 41 സാക്ഷികളും 12 തൊ ണ്ടിമുതലുകളാണ് കേ സിലെ നിര്‍ണായക വി ധി പ്രസ്താവിക്കാന്‍ നീ തിപീഠത്തെ സഹായിച്ചത്.
അവർക്ക് ഇതൊരു ബെൻസ് വാങ്ങിയ സന്തോഷം ആണ് – അവരുടെ സന്തോഷം കണ്ടു കൈയടിച്ച് സോഷ്യൽ മീഡിയ
കേ സിലെ ഏക പ്രതിയാണ് വിസ്മയയുടെ ഭർത്താവായ കിരണ്‍ കുമാര്‍. കിരണ്‍ കുമാറിന് കു രുക്ക് മു റുക്കുന്ന തരത്തില്‍ ഇന്നലെയും ചില തെ ളിവുകള്‍ പുറത്ത് വന്നിരുന്നു. കിരണ്‍ വിസ്മയയെ ദേ ഹോപദ്രവം ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശമാണ് അത്. മ രിക്കുന്നതിന് മുമ്പ് തന്നെ രക്ഷിക്കണം എന്ന് വിസ്മയ കരഞ്ഞുകൊണ്ട് അച്ഛനോട് പറയുന്നതാണ് പുറത്തുവന്ന ഓഡിയോ.
കിരണ്‍ കുമാറിന്റെ വീട്ടില്‍ ഇനി നില്‍ക്കാനാവില്ലെന്നും തനിക്ക് സഹിക്കാനാവില്ലെന്നും വിസ്മയ ക രഞ്ഞ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. തന്നെ ഇവിടെ നിര്‍ത്തി പോവുകയാണെങ്കില്‍ ഇനി ആരും തന്നെ കാണില്ലെന്ന് വിസ്മയ അച്ഛനോട് പറയുന്നുണ്ട്. തനിക്ക് വീട്ടിലേക്ക് വരണമെന്ന് പറയുന്ന വിസ്മയയോട് ഇങ്ങോട്ട് വന്നോളൂ എന്ന് അച്ഛനും പറയുന്നുണ്ട്.
കോഴിക്കോട് യുവതിക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ വീട്ടുകാർ
കിരണ്‍ തന്നെ മ ര്‍ദ്ദിക്കുമെന്നും ഇറങ്ങിപ്പോകാന്‍ പറയുന്നെന്നും പറയുമ്പോള്‍ ഇതെല്ലാം ദേ ഷ്യത്തില്‍ പറയുന്നതാണെന്നും എല്ലാവരും ഇങ്ങനെയാകാമെന്നും പറഞ്ഞ് അച്ഛന്‍ വിസ്മയെ സമാധാനിപ്പിക്കുന്നതും സന്ദേശത്തില്‍ വ്യക്തമാണ്
2021 ജൂൺ 21നാണ് വിസ്മയയെ ഭര്‍തൃ ഗൃഹത്തില്‍ തൂ ങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മാതാപിതാക്കളും സഹോദരനും നല്‍കിയ പ രാതിയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊ ലീസ് അറ സ്റ്റ് ചെയ്തിരുന്നു. ജനുവരി പത്തിനാണ് കേ സിന്‍റെ വി ചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉ പദ്രവിക്കുമായിരുന്നുവെന്ന് കോ ടതിക്ക് മുന്നില്‍ പ്രോ സിക്യൂഷന്‍ തെ ളിവ് നിരത്തി വാ ദിച്ചു.
നടി നിക്കി ഗൽറാണിയുടെ കല്യാണം! കോടികൾ പൊടിച്ച് ആഘോഷം; വരൻ ആരെന്ന് കണ്ടോ?
വ കുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പി രിച്ചുവിട്ടിരുന്നു. സ്ത്രീധ നമരണം, സ്ത്രീധന പീ ഡനം, ആ ത്മഹത്യാ പ്രേരണ, ദേ ഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീ ഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീ ധന നി രോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോ ടതിയില്‍ കു റ്റപത്രം സമര്‍പ്പിച്ചത്.
അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേ സ്. ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പോരുവഴി സ്വദേശി കിരൺകുമാര്‍ മാത്രമാണ് പ്ര തി.പ്രശസ്ത മലയാളി ഗായിക വിടവാങ്ങി, 200ഓളം സിനിമകളിൽ പാടി… കണ്ണീരോടെ താരലോകം