ശിക്ഷവി ധിച്ച ജ ഡ്ജിയോട് കിരൺ പറഞ്ഞത് കേട്ടോ? കോ ടതിയിൽ നാടകീയ രംഗങ്ങൾ
ശിക്ഷവി ധിച്ച ജ ഡ്ജിയോട് കിരൺ പറഞ്ഞത് കേട്ടോ? കോ ടതിയിൽ നാടകീയ രംഗങ്ങൾ
ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയക്കേ സിൽ കേരളം കാത്തിരുന്ന വി ധിയാണ് പുറത്ത് വന്നത്. ഭർത്താവ് കിരൺ കമാരിന് 10 വർഷം ത ടവാണ് കൊല്ലം ജില്ലാ അ ഡീഷണൽ സെ ഷൻസ് കോ ടതി വിധിച്ചത്. മൂന്ന് വ കുപ്പുകളിലായി 31 വർഷം ശി ക്ഷയാണ് കോ ടതി വി ധിച്ചത്.
വി ധി കേൾക്കാൻ കോ ടതിയിൽ എത്തിയ കിരൺ, വി ധി കേട്ടപ്പോൾ…. കോ ടതിയിൽ നാടകീയ രംഗങ്ങൾ
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോ ടതി നടപടികൾ ആരംഭിച്ചത്. ശി ക്ഷ വി ധിക്കുന്നതിന് പ്രതിയായ കിരൺകുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോ ടതി ചോദിച്ചു. കോ ടതിക്ക് മുന്നിൽ ശിരസ് കുനിച്ചുനിന്നിരുന്ന കിരൺ, ഇതോടെ മറുപടി നൽകി. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓർമക്കുറവുണ്ട്, അതിനാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരൺ കോ ടതിയിൽ പറഞ്ഞു.
കിരണിന് ക്രി മിനൽ പശ്ചാത്തലമില്ലെന്നും മറ്റു കേ സുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടില്ലെന്നും പ്ര തിഭാഗവും കഴിഞ്ഞദിവസം കോ ടതിയിൽ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്ര തിഭാഗം കോ ടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങൾ തന്നെയാണ് കിരണും ചൊവ്വാഴ്ച കോ ടതിയിൽ ആവർത്തിച്ചത്.
കിരൺ കാരണം ആണ് വിസ്മയ പോയത് – കോ ടതിയുടെ വി ധിയിൽ തളർന്നു കിരണിന്റെ കുടുംബം
അതേസമയം, ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേ സല്ലെന്ന് പ്രോ സിക്യൂഷൻ കോ ടതിയിൽ പറഞ്ഞു. സ്ത്രീധ നമെന്ന സാമൂഹിക വിപ ത്തിനെതിരേയുള്ള കേ സാണ്. സ്ത്രീധ നം വാങ്ങിയ പ്ര തി ഒരു സർക്കാർ ജീവനക്കാരൻ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്ര തി ഭാര്യയെ ഉ പദ്രവിച്ചത്.
വിസ്മയയുടെ ആത്മഹ ത്യ കൊ ലപാതകത്തിന് തുല്യമാണെന്നും അതിനാൽ ശി ക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോ സിക്യൂഷൻ വാ ദിച്ചു. കേ സിൽ കിരൺ കുമാർ കു റ്റക്കാരനാണെന്ന് കോ ടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
പ്രശസ്ത മലയാളി ഗായിക വിടവാങ്ങി, 200ഓളം സിനിമകളിൽ പാടി… കണ്ണീരോടെ താരലോകം
കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മ രിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധ നമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീ ഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീ വനൊടുക്കിയെന്നാണ് കേ സ്.
വിചാരണ നാലുമാസം നീണ്ടു. കിരൺകുമാറിന്റെ ഫോണിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ സൈ ബർ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങൾ കോ ടതിയിൽ തെ ളിവായി ഹാ ജരാക്കി.
അവർക്ക് ഇതൊരു ബെൻസ് വാങ്ങിയ സന്തോഷം ആണ് – അവരുടെ സന്തോഷം കണ്ടു കൈയടിച്ച് സോഷ്യൽ മീഡിയ
പ്ര തിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ സാ ക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വി ധിപ്രസ്താവം കേൾക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കോ ടതിമുറിയിലെത്തിയിരുന്നു.
കാശിനോട് ആർത്തി മൂത്ത കിരൺ, വിവാഹ മാർക്കറ്റിൽ ഡിമാൻഡ് ഉണ്ടന്ന ധാരണ, ഒടുവിൽ അച്ഛന്റെ അബദ്ധവും…