എറണാകുളത്ത് സ്വന്തം കൂടെപ്പിറപ്പായ ചേച്ചിയെ അനിയത്തി ചെയ്തത് കണ്ടോ? ഞെ ട്ടി നാട്ടുകാരും ബന്ധുക്കളും
എറണാകുളത്ത് സ്വന്തം കൂടെപ്പിറപ്പായ ചേച്ചിയെ അനിയത്തി ചെയ്തത് കണ്ടോ? ഞെ ട്ടി നാട്ടുകാരും ബന്ധുക്കളും
കഴിഞ്ഞ ദിവസമാണ് പറവൂർ പേരുവാരം പതിനൊന്നാം വാർഡ് പനോരമ്മ നഗറിൽ അറക്ക് പറമ്പിൽ ശിവാനന്ദന്റെ വീടിനുള്ളിൽ മകളെ വെ ന്തു മ രിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ടു മൂന്നു മണിയോടെ ഇവരുടെ പെൺ മക്കളിൽ ഒരാൾ വെ ന്തു മ രിക്കുക ആയിരുന്നു.
ആ ഞെ ട്ടിക്കുന്ന വാർത്തയെക്കുറിച്ചു പൊ ട്ടിക്കരഞ്ഞു പറഞ്ഞ് വൈക്കം വിജയലക്ഷ്മി
മുറിയുടെ വാതിലിന്റെ കട്ടിളയിൽ ര ക്തം വീണ പാടുണ്ടായിരുന്നു. മൃ തദേ ഹം ആരുടേതാണെന്നു തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ആയിരുന്നു. മൃ തദേഹത്തിലെ മാലയുടെ ലോക്കറ്റ് പരിശോധിച്ചാണ് മാതാപിതാക്കൾ മൂത്ത മകൾ വിസ്മിയയുടേതാണ് ലോക്കറ്റ് എന്ന് തിരിച്ചറിഞ്ഞെങ്കിലും ഡി എൻ എ ടെസ്റ്റ് ഉൾപ്പടെ ഉള്ള ശാ സ്ത്രിയ പ രിശോധനകൾ നടത്താതെ ഉറപ്പിക്കാൻ ആകില്ലന്ന് പറവൂർ സി ഐ പറഞ്ഞു.
വീട്ടിൽ ശിവാനന്ദനും ഭാര്യ ജിജി പെൺ മക്കൾ ആയ വിസ്മയ ജിത്തു എന്നിവർ ആണ് താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ശിവാനന്ദന്റെ രണ്ട് പെൺ മക്കളും ഉണ്ടായിരുന്നു.
ജ യിലിൽ അഭിഷേകിനെ തേടി എത്തി ആ ദുഃഖ വാ ർത്ത, എല്ലാം അവസാനിച്ചു
ശിവാനന്ദനും ഭാര്യാ ജിജിയും ഡോക്ടറെ കാണാൻ പുറത്തേക്കു പോയ സമയത്താണ് സംഭവം. രണ്ടാമത്തെ മകൾ ഏതാനും നാളുകളായി മാ നസിക ആ സ്വാസ്ഥ്യം ചികിത്സയിൽ ആയിരുന്നു.
അച്ഛനും അമ്മയും ഡോക്ടറെ കാണാൻ ആലുവയിൽ പോയിരിക്കെ മൂത്ത മകൾ വിസ്മയ വിളിച്ചു എപ്പോൾ വരുമെന്ന് തിരക്കി. രണ്ടുമണിക്ക് എത്താൻ ആകുമെന്ന് അറിയിച്ചതായി പൊ ലീസ് പറഞ്ഞു.
വൈകിട്ട് മൂന്നു മണിയോടെ വീടിനുള്ളിൽനിന്നും പു ക ഉയരുന്നത് കണ്ട് പരിസരവാസികൾ ആണ് വിവരം അധികൃതരെ അറിയിച്ചത്. ഫ യർ ഫോ ഴ്‌സും പൊ ലീസും സ്ഥലത്തെത്തി.
ഗേറ്റ് പൂട്ടിയ നിലയിൽ ആയിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിൽ ആയിരുന്നു. രണ്ട് മുറികൾ ക ത്തി ന ശിച്ചിരുന്നു. അതിൽ ഒന്നിലാണ് യുവതിയുടെ ക ത്തി ക രിഞ്ഞ മൃ തദേഹം കണ്ടെത്തിയത്.
കാണാതായ മകളെ ഇതുവരെയും കണ്ടെത്താൻ ആയിട്ടില്ല. സംഭവത്തിൽ അ ന്വേഷണം നടക്കുകയാണ്. വളരെ നാളായി മാ നസിക ആ സ്വാസ്ഥ്യ ത്തിന്റെ ചികിത്സയിൽ ആയിരുന്ന ജിത്തു പ്രണയം എതിർത്തതിന്റെ പേരിൽ ആണ് വിസ്മയയെ ചു ട്ടു കൊ ലപെടുത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അയാൾ എന്നെ… ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരാധകരുടെ പ്രിയ സുമിത്ര … പറഞ്ഞത് കേട്ടോ
ജിത്തുവിന്റെ പ്രണയത്തെ ചേച്ചി വിസ്മയ എതിർത്തിരുന്നു. ഇതേചൊല്ലി പലതവണ വീട്ടിൽ വ ഴക്കുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മാതാപിതാക്കളെയും ചേച്ചിയെയും വീട്ടിൽ പൂ ട്ടിയിട്ട സംഭവം വരെ ഉണ്ടായി.
അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ജിത്തു ചേച്ചി വിസ്മയയെ മ ണ്ണണ്ണ ഒ ഴിച്ച് തീകൊ ളുത്തി കൊ ലപെടുത്തിയത്. സംഭവത്തിന് ശേഷം ജിത്തു ഓടി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊ ലീസിന് ലഭിച്ചു. തല മറച്ചാണ് യുവതി ഓ ടിപ്പോയത്.
അയാൾ എന്നെ… ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരാധകരുടെ പ്രിയ സുമിത്ര … പറഞ്ഞത് കേട്ടോ
കൊ ലപാതകത്തിന് പുറത്തു നിന്നും ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് പൊ ലീ സിന്റെ പ്രാഥമിക നി ഗമനം. 22 കാരിയായ ജിത്തുവിന്റെ പ്രണയത്തെ എതിർത്തത് ആണ് കൊ ലപാതകത്തിന് കാരണം. വിസ്മയയുടെ മൊബൈൽ ഫോൺ വീട്ടിൽ നിന്നും കാണാതായിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പ രിശോധന നടത്തി.
അതിനുശേഷം മൃ തദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുചക്ര വാഹനത്തിൽ മത്സ്യം വിൽക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബി ബി എ യും ജിത്തു ബി എ സി യും പൂർത്തിയാക്കിയവർ ആണ്.