സഹോദരനെ തേടി വിസ്മയുടെ വീട്ടിൽ എത്തിയ കത്തിലെ വരികൾ ഇങ്ങനെ
സഹോദരനെ തേടി വിസ്മയുടെ വീട്ടിൽ എത്തിയ കത്തിലെ വരികൾ ഇങ്ങനെ
കൊ ല്ല ത്തു സ്ത്രീധന പീ ഡ നത്തെ തുടർന്ന് ആ ത്മഹ ത്യ ചെയ്ത വിസ്മയുടെ കുടുബത്തിന് ഭീ ഷ ണി കത്ത്. കേ സി ൽ നിന്ന് പിന്മാറണമെന്ന് ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഭീ ഷ ണി കത്താണ് വന്നിരിക്കുന്നത്.
ആരെയും നിർ ബ ന്ധിച്ച് സല്യൂട്ട് അ ടി പ്പിച്ചിട്ടില്ല സംഭവത്തിൽ സുരേഷ് ഗോപിയുടെ ആദ്യ പ്ര തികരണം
കേ സി ൽ നിന്ന് പിന്മാറിയില്ലെങ്കിലും സഹോദരനെ വ ധി ക്കും എന്നും കത്തിൽ പറയുന്നു. അതേസമയം കത്ത് എഴുതിയത് പ്ര തി കിരൺ കുമാർ അകാൻ സാധ്യത ഇല്ലെന്നാണ് പോ ലീ സി ന്റെ പ്രാ ഥമിക നി ഗമനം.
കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടിൽ കത്ത് ലഭിച്ചത്. പത്തനംതിട്ടയിൽ നിന്നാണ് കത്ത് വന്നത് എന്നാണ് നി ഗമനം. കേ സി ൽ നിന്ന് പിന്മാറാൻ എത്ര പണം വേണമെങ്കിലും തരാം എന്നും കത്തിൽ പറയുന്നു.
അ യ്യേ.. സിനിമാ സ്റ്റൈലിൽ പോ ലീ സുകാരനെ കൊണ്ട് നി ർ ബന്ധിച്ച് സല്യൂട്ട് അ ടി പ്പിച്ച സുരേഷ് ഗോപി
കേ സി ൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ വി ധി തന്നെ ആകും സഹോദരൻ വിജിത്തിനും എന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. കത്തുമായി ബന്ധപ്പെട്ടു വിസ്മയുടെ കുടുംബം പ്ര തികരിച്ചിട്ടില്ല.
കത്ത് പൊ ലീ സി ന് കൈമാറീട്ടുണ്ട്. ചടയമംഗലം പോ ലീ സ് മൊ ഴി യെ ടുത്തു, കേ സി ൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ ആരെങ്കിലും എഴുതിയതാകാം ഈ കത്ത് എന്നാണ് പോ ലീ സി ന്റെ നി ഗ മനം.
ബാല ഭാര്യയുടെ മുന്നിൽ വച്ച് നടത്തിയ പ്ര ഹ സനം ഈ കാരണത്താൽ
കഴിഞ്ഞ ദിവസമാണ് ഈ കേ സി ൽ പോ ലീ സ് കു റ്റപ ത്രം സ മർപ്പിച്ചത്. 507 പേജ് ഉള്ള കു റ്റപത്രം ശാസ്താംകോട്ട ഫ സ്റ്റ് ക് ളാസ് മ ജിസ് ട്രേറ്റ് കോ ടതി യിലാണ് സ മർപ്പിച്ചത്.
വിസ്മയുടെ മ ര ണം സ്ത്രീ ധനത്തെ തുടർന്നുള്ള ആ ത്മഹ ത്യ ആണെന്നുള്ള കണ്ടെത്തലാണ് കു റ്റപത്ര ത്തിൽ ഉള്ളത്. 102 സാ ക്ഷിമൊ ഴി കൾ, 92 രേ ഖകൾ, 56 തൊ ണ്ടി മു തലുകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് കു റ്റപ ത്രം സ മർപ്പിച്ചിരിക്കുന്നത്.
സ്ത്രീധ പീ ഡ ന നി രോ ധന നി യ മം, ഗാ ർഹി ക പീ ഡ നം ആ ത്മഹ ത്യ പ്രേ ര ണ തുടങ്ങിയ വകുപ്പുകളുടെ അ ടിസ്ഥാനത്തിലാണ് കു റ്റപ ത്രം തയ്യാറാക്കിരിക്കുന്നത്.
അച്ഛന്റെ ചിത്രത്തിന് മുന്നിൽ പിറന്നാൾ ആഘോഷിച്ച് കൺമണികൾ