വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍.. നോ വായി പേരാമ്പ്രയിലെ നവദമ്പതികളുടെ അവസാന വീഡിയോ.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍.. നോ വായി പേരാമ്പ്രയിലെ നവദമ്പതികളുടെ അവസാന വീഡിയോ.
സോഷ്യസിൽ മീഡിയയിൽ ഇപ്പോൾ കണ്ണീരായി പടരുന്നത് നവവരൻ ഭാര്യയുടെ മുന്നിൽ വെച്ച് മര ണത്തിലേക്ക് ആണ്ടുപോയി എന്ന വാർത്തയാണ്. കോഴിക്കോട് കുറ്റ്യാടിയിലെ ജാനകിക്കാട് പുഴയിലാണ് അ പകടമുണ്ടായത്.
ഓർമ്മകൾ മായുംമുമ്പ് ഈ പൊന്നുമോളുടെ ആഗ്രഹം ആശുപത്രിയിലെത്തി സാധിച്ച് Mammootty; കണ്ണുനിറച്ച് വീഡിയോ
കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റെജിൻ എന്ന ഇരുപത്തി എട്ടുകാരന്റെ ജീവൻ എടുത്തു എന്ന വാർത്ത കണ്ണീരോടെയാണ് നാട് ശ്രവിക്കുന്നത്. നല്ലൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിട്ടുണ്ടായിരുന്നുള്ളു റെജിനും കനികയും.
പ്രിയപ്പെട്ടവരുടെ അനുഗ്രഹാശ്ശിസുകളോടെ ജീവിതത്തിലേക്ക് ഇറങ്ങിയ അവരുടെ മുൻപിൽ പ്രതീക്ഷകൾ ഏറെ ഉണ്ടായിരുന്നിരിക്കണം. പക്ഷെ മര ണം എന്ന രംഗബോധമില്ലാത്ത വില്ലൻ നി ർദാക്ഷിണം അവരിലൊരാളെ തിരിച്ചെടുത്തു.
ഇരുവീട്ടുകാരുടെയും അനുഗ്രഹത്തിൽ മാർച്ച് 15 നായിരുന്നു വിവാഹം. ഞായറാഴ്ച മീന്തുള്ളിപ്പാറയിൽ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിതയാണ് വീണ്ടും മട ക്കിവിളിച്ചത്. പക്ഷെ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാനുള്ളതായിരിക്കുമെന്ന് ഒരിക്കലും ഇവർ കരുതി കാണില്ല.
എന്തേലും പറയാൻ ഉണ്ടോ എന്ന കോ ടതിയുടെ ചോദ്യത്തിന് കിരൺ എഴുതി നൽകിയത് 65 പേജ് ഉള്ള മറുപടി
മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നതിനിടെ കനികയുടെ കാൽവഴുതിയെന്നും വീഴാതെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും ഒഴുക്കിൽപ്പെടുകയുമായിരുന്നു എന്നാണ് വിവരം.
നി ലവിളി ഉയർന്നതോടെ സമീപത്ത് റോഡ് നിർമ്മാണത്തിനു സാധനങ്ങളുമായി വന്ന ടിപ്പർ ലോറി ഡ്രൈവറാണു കനികയെ ര ക്ഷപ്പെടുത്തിയത്. കനികയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇരുപതു മിനിറ്റോളം നീണ്ട തി രച്ചിലിനൊടുവിലാണ് റെജിലാലിനെ കണ്ടെത്തി പു റത്തെത്തിക്കാനായത്.
ജഗദീഷേട്ടന് ഒരു മിഠായി കിട്ടിയാലും ചേച്ചിക്കുവേണ്ടി മാറ്റി വയ്ക്കും, നിറകണ്ണുകളോടെ മീര
മര ണവാർത്ത പരക്കുന്നതിനൊപ്പം തന്നെ എവരിലും നൊമ്പരമാവുകയാണ് വിവാഹത്തിന്റെയും തുടർന്നുമുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ.വേദനകളുടെ ആ ഴമേറ്റി ഇരുവരുടെയും വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുകയാണ്
ശിൽപ്പക്ക് സംഭവിച്ചത് ഞെ ട്ടിക്കും, നടുക്കം മാറാതെ കുടുംബവും നാട്ടുകാരും