കൂടി കിടക്കുന്നത് നിരവധിപേരുടെ പരാതി.. അ ശ്ലീ ല വീഡിയോ പരത്തിയ ഗ്രൂപ്പുകൾ കണ്ടുപിടിച്ച് രമ്യ
കൂടി കിടക്കുന്നത് നിരവധിപേരുടെ പരാതി.. അ ശ്ലീ ല വീഡിയോ പരത്തിയ ഗ്രൂപ്പുകൾ കണ്ടുപിടിച്ച് രമ്യ
സിനിമ രംഗത്തുള്ളവർ സ്ത്രീകൾ അല്ലെങ്കിൽ പുരുഷന്മാർ അവർ ആരാണെങ്കിലും തന്നെ അവർ പ്രശസ്തരാണെങ്കിൽ ന ഗ്ന വിഡിയോസിലോ സൈ ബർ അ ക്രമ ണത്തിലോ ഇരയാകുന്നത് സാധാരണ കാര്യമായി മാറിയിരിക്കുന്നു. ഇത് വളരെ തെറ്റായ ഒരു കാര്യമാണ്. അത്തരത്തിൽ ഒരു പഴി കേൾക്കേണ്ടി വന്ന ഒരു നടിയാണ് രമ്യ സുരേഷ്.
ചില ചിത്രങ്ങളിലോടെ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ ഒരു നടിയാണ് രമ്യ സുരേഷ്. രമ്യയുടെ പേരിൽ പ്രചരിച്ച ഒരു വീഡിയോയെ പറ്റി താരം ലൈലവിൽ വന്നിരുന്നു. ഇത് താൻ അല്ലായെന്നും തന്റെ രൂപ സാദൃശ്യം ഉള്ള ഏതോ ഒരു പെൺകുട്ടിയുടെ ദേഹത്ത് തന്റെ തല വെട്ടി ഒട്ടിച്ചതാണെന്നു ഒക്കെയാണ് നടി അന്ന് തുറന്നു പറഞ്ഞിരുന്നത്. തരാം വെറുതെ ഇരുന്നില്ല, സൈബർ സെലിനും പരാതി കൊടുക്കുക ആയിരുന്നു.
ഇപ്പോൾ താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വിട്ടിരിക്കുന്നത്. തന്റെ വിഡിയോസോ പരാതിയോ മാത്രമല്ല പൊ ലീ സ് സ്റ്റേ ഷനിൽ ഉള്ളതെന്നും, ഇത്തരത്തിലുള്ള ഒരുപാടു പെൺകുട്ടികളും, താരങ്ങളുടെ പരാതികളും അവിടെ ഇരിപ്പുണ്ടെന്നുമാണ് താരം പറയുന്നത്. കഴിഞ്ഞ ജൂൺ ഒന്നിന് രാവിലെ ഒരു സുഹൃത്തു വിളിച്ചു പറഞ്ഞപ്പോൾ മാത്രമാണ് രമ്യ ഇ വിവരം എല്ലാം അറിഞ്ഞത്. രമ്യ ആവശ്യപ്പെട്ട പ്രകാരം സുഹൃത്തു ഫോണിലേയ്ക്ക് ആ ഫോട്ടോയും വിഡിയോയും അയച്ചു തന്നു.
എന്റെ ഫെയ്സ്ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വിഡിയോസുമാണ് അതിൽ ഉണ്ടായിരുന്നത്. ആ വീഡിയോ അയച്ചു കൊടുക്കുവാൻ രമ്യ ആവശ്യപ്പെട്ടു അത് കണ്ടു കഴിഞ്ഞപ്പോൾ ഞെട്ടിപ്പോയി, കാരണം അത്രമാത്രം രൂപ സാദൃശ്യം ഉള്ള ഒരു പെൺകുട്ടി, ഞാൻ അല്ല എന്ന് ആരോടും പറഞ്ഞാലും ആരും തന്നെ വിശ്വസിക്കില്ല.
ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ എ സ്പി ഓഫിസിൽ ചെന്ന് പ രാതി അന്ന് തന്നെ താരം നല്കിരുന്നു. ആ കുട്ടിയുടെ ഫോട്ടോ കണ്ടാൽ എന്നെപ്പോലെ തന്നെ ഇരിക്കും എന്നതാണ് ഞെട്ടിക്കുന്ന സത്യം. ആ വിഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി. എന്തു ചെയ്യണം ആരെ വിളിക്കണം എന്നറിയില്ല. കുറച്ചു സമയം കഴിഞ്ഞ് എന്റെ നാട്ടിൽ തന്നെയുള്ള പൊ ലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം തിരക്കി. ആലപ്പുഴ എ സ്പി ഓഫിസിൽ ചെന്ന് ഇന്ന് തന്നെ പരാതി എഴുതി കൊടുക്കാൻ പറഞ്ഞു. ഉച്ചയ്ക്ക് ഒരു തരി ഭക്ഷണം കഴിക്കാതെ തന്നെ എസ്പി ഓഫിസിൽ പോയി പ രാതി കൊടുത്തു, രമ്യ പറയുന്നു
ഇതുപോലുള്ള അമ്പത്തിയാറാമത്തെ കേസ് ആയിരുന്നു എന്റേത് എന്ന് . കേ സ് ഉടൻ ഫയൽ ചെയ്തു. വിഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങൾ എടുക്കുകയും ചെയ്തു. വേണ്ട നടപടികൾ ഉടനടി ചെയ്യുമെന്നും അവർ എന്നെ അറിയിച്ചു. നമുക്ക് ഒരുപാടു ധൈര്യവും സമാധാനവും നൽകുന്ന വാക്കുകളാണ് സൈബർ സെ ല്ലിലെ ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞത് എന്ന് താരം പറയുന്നു.