ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിക്ക് സ്‌കൂളിലേക്ക് കാറിൽ ലിഫ്റ്റ് കൊടുത്തു… എന്നാൽ സംഭവിച്ചത്
ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിക്ക് സ്‌കൂളിലേക്ക് കാറിൽ ലിഫ്റ്റ് കൊടുത്തു… എന്നാൽ സംഭവിച്ചത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ ഡിപ്പിച്ച കേ സിൽ പ്ര തിക്ക് ഇരുപതുവർഷം തടവ്. പിണ്ടിമന ഭൂതത്താൻകെട്ട് സ്വദേശി ബിനുവിനെയാണ് മൂവാറ്റുപുഴ പോ ക്സോ കോ ടതി ശി ക്ഷിച്ചത്. 2018 ഒക്ടോബറിലായിരുന്നു കേ സിനാസ്പദമായ സംഭവം. ബസ് കാത്ത് നിന്ന പെൺകുട്ടിയെ സ്കൂളിലാക്കാം എന്ന് പറഞ്ഞ് പ്ര തി കാറിൽ കയറ്റി കൊണ്ട് പോയി പീ ഡിപ്പിക്കുകയായിരുന്നു.
ജനനേ ന്ദ്രിയം വായിൽ തിരുകി കയറ്റിയ നിലയിൽ 21 കാരന്റെ ശരീ രം, സംഭവിച്ചത് കണ്ടോ
അതേസമയം, ആറു വയസ്സുകാരിയെ ലൈം ഗിക പീ ഡനത്തിന് ഇരയാക്കിയ കേ സിലെ പ്ര തിക്ക് 10വർഷം ക ഠിനതടവും 50,000 രൂപ പി ഴയും. കളമശ്ശേരി കൂനംതൈ ഭാഗം മധുകപ്പിള്ളി വീട്ടിൽ രാജീവ് എന്ന നാല്പതിനാല്ക്കാരനെ എറണാകുളം പ്രി ൻസിപ്പൽ പോ ക്സോ കോ ടതി ജ ഡ്ജി കെ. സോമൻ ശി ക്ഷിച്ചത് .
2019 ഫെബ്രുവരിലായിരുന്നു കേ സിനാസ്പദമായ സംഭവം. ഒന്നാം ക്ലാസുകാരിയായ പെൺകുട്ടി സ്കൂളിൽ പോകുന്നതും വരുന്നതും പ്ര തിയുടെ ഓട്ടോയിൽ ആയിരുന്നു. മറ്റു കുട്ടികളെല്ലാം ഇറങ്ങി അവസാനമാണ് പെൺകുട്ടി വീട്ടിൽ ഇറങ്ങിയിരുന്നത്.
നടുറോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിൽ യുവാവ് ചെയ്തത് കണ്ടോ?
ഇത് മുതലെടുത്താണ് പ്ര തി ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിർത്തി പെൺകുട്ടിയെ പീ ഡിപ്പിച്ചത്. സംഭവത്തെത്തുടർന്ന് പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരം പറയുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ അച്ഛന്റെ പരാ തിയിൽ കേ സെടുത്ത കളമശ്ശേരി പൊ ലീസ് പ്ര തിയെ അറ സ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ദുരുപയോഗം ചെയ്ത് കു റ്റകൃത്യം നടത്തിയ പ്ര തി യാതൊരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോ ടതി വി ധിന്യായത്തിൽ പറഞ്ഞു. പ്ര തിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകുവാനും കോ ടതി ഉത്തരവിട്ടു.
അമ്മയെ നഷ്ടമായി കുഞ്ഞുമകൾക്ക്… കണ്ണീരോടെ ഒരു നാട്