നടൻ രമേശ് വലിയശാല ജീ വ നൊടുക്കിയതിൽ ഞെ ട്ടി ക്കുന്ന വിവരങ്ങൾ.. രണ്ടാം ഭാര്യ ഒ ളി പ്പിച്ചത് എന്തിന്?

Read Time:5 Minute, 46 Second

നടൻ രമേശ് വലിയശാല ജീ വ നൊടുക്കിയതിൽ ഞെ ട്ടി ക്കുന്ന വിവരങ്ങൾ.. രണ്ടാം ഭാര്യ ഒ ളി പ്പിച്ചത് എന്തിന്?

ദിവസങ്ങൾക്കു മുൻപാണ് സിനിമ സീരിയൽ രംഗത്തെ ഞെ ട്ടി ച്ചു കൊണ്ട് നടൻ രമേശ് വലിയശാല ജീ വ നൊ ടുക്കിയത്. ഇരുപതു വർഷങ്ങളിലധിമായി സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം മ രി ക്കു ന്നതിന് മൂന്ന് ദിവസം മുൻപ് ബാദുഷയുടെ വാരൽ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നതാണ്.

വലിയശാല രമേശിന്റെ ആ ത്മഹ ത്യ പൊ ലീസി നെ അറിയിച്ചത് മകൻ്റെ കൂട്ടുകാരൻ

അന്ന് പോലും ചിരിയോടെ വീട്ടിലേക്കു പോയ രമേശിന് പിന്നിട് രാത്രി ജീ വ നൊടുക്കുവാൻ തക്കതായി എന്ത് സംഭവിച്ചു എന്നതാണ് പ്രധാനമായും ഉയർന്ന ചോദ്യം. ഇപ്പോളിതാ രമേശിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

രാത്രി എട്ടരയ്ക്ക് ആയിരുന്നു വലിയശാല രമേശിന്റെ മ ര ണം എന്നാണ് നി ഗ മ നം . ഇത് പോ ലീ സ് അറിഞ്ഞത് കാനഡയിലുള്ള മകന്റെ ഇടപെടലുകളിലൂടെ ആയിരുന്നു.

രമേശിനെ ജീ വ നൊടുക്കിയ നിലയിൽ ആദ്യം കണ്ടത് രണ്ടാം ഭാര്യയും ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളും ആണ്‌. എന്നാൽ ഇവർ ആരെയും അറിയിക്കാതെ കെ ട്ട ഴിച്ചു അടുത്തുള്ള ആസ്പത്രിയിലേക്ക് കൊണ്ട് പോയി. രാത്രി വൈകിയാണ് ഈ കാര്യം പോ ലീ സ് സ്റ്റേ ഷ നിൽ അ റി ഞ്ഞത്. കാനഡയിലുള്ള വലിയശാല രമേശിന്റെ കൂട്ടുക്കാരൻ, മകന്റെ നി ർദേശ പ്രകാരം പോ ലീ സ് സ്റ്റേ ഷ നിൽ എത്തി വിവരം പറയുക ആയിരുന്നു എന്നാണ് സൂചനകൾ.

സഹോദരനെ തേടി വിസ്മയുടെ വീട്ടിൽ എത്തിയ കത്തിലെ വരികൾ ഇങ്ങനെ

എന്തുകൊണ്ടാണ് ഇത്രയും കാ ലതാമസം ഉണ്ടായതു എന്ന് ആർക്കും അറിയില്ല. അവാൽവാസികൾ ഏറെ വൈകിയാണ് മ ര ണത്തെ കുറിച്ച് അറിയുന്നത് പോലും. കു ടും ബപ്രശ്ന നങ്ങൾ അ വർക്കും സം ശ യങ്ങൾ ഏറെയുണ്ട്.

ആറുമാസം മുൻപ് മകൻ കാനഡയിലേക്ക് പോയിരുന്നു. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു ഇത് . ഇതിനുശേഷമാണ് വലിയശാല രമേശ് മാ നസിക പ്ര ശ്ന ങ്ങളിലേക്കു നീങ്ങിയതും എന്നാണ് വിലയിരുത്തൽ. വലിയശാല രമേശിന് രണ്ടു വീടുകൾ ഉണ്ടായിരുന്നു. പുന്നക്കാമുകളിലും, പിന്നെ മേട്ടുക്കടയിലും.

ഇതിൽ പുന്നക്കാമുകളിലെ വീട് മകന്റെ പേരിൽ നേരത്തെ തന്നെ എഴുതിരുന്നു. പിനീട് രണ്ടാമത്തെ വീടും മകന്റെ പേരിൽ ആക്കിയതാണ് വസ്തുത. കുറച്ചു നാല് മുൻപാണ് രണ്ടാമത്തെ വീട് സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത് എന്നാണ് സൂചനകൾ.

അച്ഛന്റെ ചിത്രത്തിന് മുന്നിൽ പിറന്നാൾ ആഘോഷിച്ച് കൺമണികൾ

എന്തോ ദു ര ന്തം തന്നെ തേടി വരുമോ? എന്ന ചിന്തയിലാകാം ഈ വീട് മകന്റെ പേരിൽ എഴുതിയത്. ഇതുമായി ബന്ധപ്പെട്ടു ഏറെ സ മ്മ ർദ്ദങ്ങൾ വലിയശാല രമേശ് അ നുഭവിച്ചിരുന്നതായി സൂചനകൾ. ഇതൊപ്പമാണ് മ ര ണം പോ ലീ സിൽ അ റിയിക്കുന്നതിന്റെ വീ ഴ്ച യും ചർച്ച ആകുന്നത്

വലിയശാല രമേശിനെ ആരൊക്കെയോ ഭീ ഷണി പ്പെടുത്തിട്ടുണ്ടെന്നു ബന്ധുക്കളും സുഹൃത്തുക്കളും സം ശ യി ക്കുന്നുണ്ട്. രമേശിന്റെ ഫോണിൽ ഇതിനുള്ള തെ ളി വുകൾ ഉണ്ടാകും എന്ന് ഇവർ കരുതുന്നു. പോ ലീ സ് അ ന്വേ ഷണം വേഗത്തിൽ അയാൾ സത്യം പുറത്തു വരുമെന്നാണ് അവർ പറയുന്നത്.

ബന്ധുക്കൾ സുഹൃതുക്കൾ എന്നിവർ ഇത് സംബന്ധിച്ച് പ്രാ ഥ മിക തെ ളിവുകൾ ശേഖ രിക്കുന്നുണ്ട്. വലിയശാല രമേശിന്റെ മ ര ണ ത്തിൽ വലിയ ദു രൂ ഹത ഉണ്ടെന്ന വി കാരമാണ് സീരിയൽ രംഗത്ത് ഉള്ളവർ പറയുന്നത്.

ആരെയും നിർ ബ ന്ധിച്ച് സല്യൂട്ട് അ ടി പ്പിച്ചിട്ടില്ല സംഭവത്തിൽ സുരേഷ് ഗോപിയുടെ ആദ്യ പ്ര തികരണം

കഴിഞ്ഞ ഇരുപതിലേറെ വർഷമായി സീരിയൽ രംഗത്ത് സജീവമായിരുന്നു വലിയശാല രമേശ്. തിരുവന്തപുരം ആർട്സ് കോളേജിൽ പഠിക്കുമ്പോൾ നാടക രംഗത്ത് സജീവമായി. പ്രശസ്ത സംവിധായകൻ ഡോ. ജനാർദനൻ എന്നിവർക്ക് ഒപ്പമായിരുന്നു നാടക പ്രവർത്തനം. കോളേജ് പഠനത്തിനുശേഷം മിനിസ്‌ക്രീനിൽ പിന്നീട് സിനിമകളിലും സാന്നിധ്യമായി

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ഒന്നിക്കുന്നു എന്ന വാർത്ത പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ഒന്നിക്കുന്നു എന്ന വാർത്ത പുറത്ത്
Next post മ രി ക്കുന്നതിന് മുമ്പ് മകൻ കാനഡയിൽ നിന്ന് വിളിച്ചപ്പോൾ രമേശ് വലിയശാല പറഞ്ഞത്