കസ്റ്റഡിക്കാലം അടിപൊളി ഗ്രീഷ്മ ഹാപ്പി..! വീഡിയോ വൈറലാകുന്നു

Read Time:3 Minute, 27 Second

കസ്റ്റഡിക്കാലം അടിപൊളി ഗ്രീഷ്മ ഹാപ്പി..! വീഡിയോ വൈറലാകുന്നു

പാറശാല ഷാരോൺ രാജ് വ ധക്കേസിൽ കസ്റ്റഡിയിൽ തുടരുന്ന ഗ്രീഷ്മ പൊ ലീസുകാരെ ഞെ ട്ടിക്കുന്നു. പിക്നിക് മൂഡിൽ രാവിലെ തെളിവെടുപ്പിന് പോകുന്ന ഗ്രീഷ്മ മടങ്ങിയെത്തുന്നതും അതെ മൂഡിൽ തന്നെ. ക സ്റ്റഡിയിലുള്ള പ്ര തിയാണെന്ന ഭാവമേയില്ല. ചിരിച്ചു കളിച്ചും തമാശകൾ പറഞ്ഞും, തെ ളിവെടുപ്പിനിടയിൽ പോ ലീസ് വിട്ടുപോകുന്ന കാര്യങ്ങൾ വരെ അവരെ ഓർമ്മപ്പെടുത്തിയും അഭിനയിച്ചു കാണിച്ചുമൊക്കെ ക സ്റ്റഡി കാലം അടിപൊളിയാക്കുകയാണ് ഗ്രീഷ്മ.

നടുക്കം വിട്ടുമാറാതെ കുടുംബം… അച്ഛന്റെ പോരാട്ടം ഫലം കണ്ടു

വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി. ഷാരോൺ രാജുമായി ഗ്രീഷ്മ കറങ്ങിയ സ്ഥലങ്ങളിലായിരുന്നു പിന്നീട് തെ ളിവെടുപ്പ് നടത്തിയത്. ഇരുവരും ഫോട്ടോഷൂട്ട് നടത്തിയതും വീഡിയോ ചിത്രീകരിച്ചതുമായ സ്ഥലങ്ങളിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ യാതൊരു ഭാവ വ്യത്യാസങ്ങളും ഗ്രീഷ്മക്കുണ്ടായിരുന്നില്ല. അന്ന് നടന്ന കാര്യങ്ങൾ ഗ്രീഷ്മ അഭിനയിച്ചു കാണിച്ചു കൊടുത്തു.

വെട്ടുകാട് പള്ളിയിൽ എത്തിയപ്പോൾ ഷാരോൺ രാജിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വിവാഹം കഴിച്ചതെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. പള്ളിക്കുള്ളിൽ എത്തിയപ്പോൾ താലി കെട്ടുവാൻ തങ്ങളിരുന്ന ബഞ്ച് ഗ്രീഷ്മ പൊ ലീസിന് കാണിച്ചു കൊടുത്തു. ഇവിടെ വെച്ചാണ് ആദ്യം നെറ്റിയിൽ സിന്ദൂരം ചാർത്തിയത്. ആ നേരത്തു നല്ലൊരു ജീവിതം ഉണ്ടാക്കട്ടെ എന്നാകും ഷാരോൺ പ്രതികരിച്ചു എന്ന് ഡി വൈ എസ് പി പറഞ്ഞപ്പോൾ, പക്ഷെ തിരിച്ചായി പോയി എന്നായിരുന്നു ഗ്രീഷ്മയുടെ പ്രതികരണം.

17 കാരൻ ചെയ്തത് കണ്ടോ? ജോലി കഴിഞ്ഞെത്തിയ അച്ഛൻ ആ കാഴ്ച കണ്ട് ഞെട്ടി

വിവാഹത്തിന് ശേഷം ഇരുവരും ആദ്യം എത്തി വിശ്രമിച്ചത് വേളി ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു. ഷാരോണിന്റെ നിർബന്ധത്തിനു വഴങ്ങി താലി കെട്ടിയ അതെ വെളിയിൽ വെച്ചാണ് ആദ്യമായി കൊ ലപാതക പദ്ധതി മനസ്സിൽ വന്നതെന്നും ഗ്രീ ഷ്മ പറഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കു ചിരിച്ചു കൊണ്ടായിരുന്നു മറുപടി.

ഷാരോണിനെ തേടി ആ സന്തോഷ വാർത്ത എത്തി..!! എന്നാൽ അത് കേൾക്കാൻ ഷാരോൺ ഇല്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷാരോണിനെ തേടി ആ സന്തോഷ വാർത്ത എത്തി..!! എന്നാൽ അത് കേൾക്കാൻ ഷാരോൺ ഇല്ല
Next post കണ്ണുനിറഞ്ഞ് കേരളക്കര; കാറിൽ ചാരിയതിനു തൊഴിയേറ്റ കുഞ്ഞിന് അച്ചായൻസ് ഗോൾഡ് നൽകിയ സമ്മാനംകണ്ടോ?