വിശ്വസിക്കാനാകാതെ ഒരു നാട്, 12 വയസുകാരിക്ക് സംഭവിച്ചത് കണ്ടോ?
വിശ്വസിക്കാനാകാതെ ഒരു നാട്, 12 വയസുകാരിക്ക് സംഭവിച്ചത് കണ്ടോ?
കൊ വിഡ് വാ ക്സിൻ എടുത്ത ശേഷം വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഛർദ്ദിയും പനിയും ബാധിച്ച് മരിച്ച സംഭവത്തിൽ ഹൃദയാഘാതമല്ല മര ണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുമാരനല്ലൂർ എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ അനിൽകുമാർ അജിത ദമ്പതികളുടെ മകൾ ദേവി അനിൽകുമാർ ആണ് മ രിച്ചത്. പന്ത്രണ്ടു വയസ്സായിരുന്നു.
ദൈവമേ… എന്തൊരു കാഴ്ച… എങ്ങനെ സഹിക്കും ഇത്… നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം
ഹൃദയഭിത്തികളിൽ ര ക്തസ്രാവമുണ്ടായിരുന്നു. വാ ക്സിന്റെ അലർജി കാണാൻ സാധിച്ചില്ല. പതോളജി, കെമിക്കൽ റിപ്പോർട്ട് വന്നേ ശേഷമേ കൂടുതൽ വിവരം നൽകാൻ കഴിയൂവെന്ന് ഫോ റൻസിക് വിഭാഗം ഡോക്ടർ അറിയിച്ചു.
ശനിയാഴ്ച അതിരമ്പുഴ പി. എച്ച്. സിയിൽ നിന്നാണ് വാ ക്സിൻ എടുത്തത്. രാത്രിയിൽ രണ്ട് തവണ ഛർദ്ദിച്ചു. നേരിയ തോതിൽ പനിയുമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കടുത്ത പനിയും, ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മര ണം സംഭവിച്ചു.
ഞെട്ടിത്തരിച്ച് നാട്ടുകാർ. മന്ത്രി ബിന്ദു ചെയ്തത് കണ്ടോ? ഇങ്ങനെ ആരും ചെയ്യില്ല
ശനിയാഴ്ച 174 പേർക്ക് കോ ർബീ വാക്സിൻ നൽകിയിട്ടുണ്ടെന്നും മറ്റാർക്കും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും പി. എച്ച്. സി അധികൃതർ പറഞ്ഞു. മൃ തദേഹം എസ്. എച്ച് മൗണ്ട് സെന്റ് മെർസലിനാസ് ഹൈസ്‌കൂളിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരി: ദുർഗ.
ഒരുപാട് കരഞ്ഞു അവൾക്ക് വേണ്ടിയാണ് ഇപ്പോൾ ജീവിക്കുന്നത് മനസ് തുറന്ന് നടി സിന്ധു വർമ്മ