ജീ വനൊ ടുക്കും മുമ്പ് ഭർത്താവ് ഭാര്യക്കയച്ച മെയിൽ..! വായിച്ച് വി തുമ്പി ഭാര്യ പിന്നെ ചെയ്തത് കണ്ടോ?

Read Time:6 Minute, 7 Second

ജീ വനൊടുക്കും മുമ്പ് ഭർത്താവ് ഭാര്യക്കയച്ച മെയിൽ..! വായിച്ച് വി തുമ്പി ഭാര്യ പിന്നെ ചെയ്തത് കണ്ടോ?

കു റ്റം ചെയ്തിട്ടും ശി ക്ഷ നേടാതെയും, കു റ്റബോധം ഇല്ലാതെ കഴിയുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടാകാം. എന്നാൽ ഇതിനിടയിൽ ചില ശുദ്ധ ഹൃദയർ ചെയ്യാത്ത തെറ്റിന്റെ പേരിൽ ജീ വൻ അവസാനിപ്പിക്കും. ഇപ്പോൾ അത്തരത്തിലുള്ള ഒരു വാർത്തയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മലയാളിയായ സുരേഷ് ശ്രീധരൻ എന്ന ഡോക്റ്ററാണ് നാ ണക്കേടും ഒറ്റപ്പെടലും സഹിക്കുവാൻ അകത്തെ ജീ വൻ ഒടുക്കിയത്.

Also read : ഈശ്വരാ എങ്ങനെ സഹിക്കുമിത്.. അച്ഛന് പിന്നാലെ മകളും അമ്മയും പോയി! അമ്മ ചൂടറിയാതെ 18 ദിവസമുള്ള കുഞ്ഞ്

മര ണത്തിനു മുൻപ് അദ്ദേഹം തനിക്കു അയച്ച മെയിലിന്റെ വിശാദംശങ്ങൾ ആയി അദ്ദേഹത്തിന്റെ ഭാര്യ വിശാലാക്ഷി നടത്തിയ വെളിപ്പെടുത്തലുകൾ കേട്ടാണ് ഇപ്പോൾ കൂട്ടുകാരും ബന്ധുക്കളും നീ റുന്നത്. ഇതിന്റെ പേരിൽ നി യമ ന ടപടികളുമായി മുന്നോട്ടു പോകുക ആണ് വിശാലാക്ഷി.

 

പഠനത്തിൽ മിടുക്കനായ സുരേഷ്, പഠിച്ചു അനസ്‌ത്യഷ്യ ഡോക്റ്റർ ആയി ലണ്ടനിൽ ജോലിക്കു പ്രവേശിച്ചത് വർഷങ്ങൾക്കു മുൻപാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജോലിയിൽ മിടുക്കനെന്നു സുരേഷ് പേരെടുത്തു. സോഫ്റ്റ്‌വെയർ ആർക്കിടെക്ട് ആയ ഭാര്യ വിശാലാക്ഷിക്കും രണ്ടു ആണ്മക്കൾക്കൊപ്പം സന്തുഷ്ട ജീവിതം നയിച്ചിരുന്ന അമ്പതു വയസ്സുള്ള അദ്ദേഹത്തിന്റെ ജീ വിതം തക ർത്തത് വെറും പതിനഞ്ചു വയസു മാത്രം പ്രായമുള്ള ഒരു കൗ മാരക്കാരിയുടെ വെറും ഒരു പ രാതി തന്നെ ആയിരുന്നു.

Also read : ഇത് രക്ഷിതാക്കൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. കേരള പോലീസിന്റ ഈ മുന്നറിയിപ്പ്

മരുന്ന് നൽകി തന്നെ മ യക്കി കെടുത്തി ഡോക്റ്റർ വളരെ മോ ശമായി പെരുമാറി എന്നാണ് കൗ മാരക്കാരി ഉയർത്തിയ ആ രോപണം. എന്നാൽ സംഭവത്തിന് ദൃ സാ ക്ഷികൾ ആരുംതന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് പോ ലീസ് അ ന്വേഷണം ഏറ്റെടുത്തു. അ ന്വേഷണത്തിൽ തെളിഞ്ഞത് പെൺകുട്ടിക്ക് കൊടുത്ത മരുന്ന് കഴിച്ചാൽ ചിലരിൽ ചി ത്തഭ്ര മം പോലെയുള്ള അവസ്ഥ ഉണ്ടാകും എന്നായിരുന്നു. ഇതിൽ എല്ലാത്തിനും പുറമെ ആ പെൺകുട്ടി തന്നെ പീ ഡി പ്പി ച്ചവനെ പറ്റിയുള്ള വി വരവും നല്കിരുന്നു. അതിനു ഡോക്ടർ സുരേഷ് ആയി യാതൊരു സാമ്യവും ഉണ്ടായിരുന്നില്ല.

എന്നാൽ ഇത്തരത്തിലുള്ള ഒരു ആ രോ പണം ഉണ്ടായത് സുരേഷിനെ വളരെ അധികം മ നോവേ ദന ഉണ്ടാക്കിയിരുന്നു. അവസാന വി ധി യിൽ ആ രോപണം തള്ളി പോകുമെന്നും തനിക്കു ഉടൻ തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാം എന്ന് വിചാരിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷകളെ എല്ലാം അ ട്ടിമറി ച്ചുകൊണ്ടു പെൺകുട്ടിയുടെ പ രാ തിയിൽ അ ന്വേഷണം തുടരും എന്ന് അധികൃതർ അറിയിച്ചത്. ഇത് സുരേഷിനെ മാ നസികമായി ഏറെ ത ളർത്തി.

ജനറൽ മെഡി ക്കൽ കൗ ൺസിൽ അന്വേഷണമായി മുന്നോട്ടു പോകുക ആണെങ്കിൽ, അത് വർഷങ്ങളോളം നീട് നിൽക്കുമെന്നും, അത് തന്റെ സൽപ്പേരിനെ ബാധിക്കുമെന്നും സുരേഷ് ഭ യപ്പെ ട്ടിരുന്നതായി ഭാര്യ പറയുന്നു. തുടർന്ന് സമീപത്തെ പുഴയിൽ ചാ ടി സുരേഷ് ലോകത്തോട് എന്നന്നേക്കുമായി വി ട പറഞ്ഞു.

സുരേഷ് ശരിക്കും ഒറ്റപ്പെട്ടുപോയി എന്നും ഇ ആ ധിയാണ് ഇങ്ങനെ ചെയ്യുവാൻ സുരേഷിന് പ്രേരകമായതെന്നു ഭാര്യ വിശാലാക്ഷി പറയുന്നു. താൻ തെ റ്റ് ചെയ്തിട്ടില്ലെന്നും, ഇനി ജീവിക്കുവാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ചു ഇ മെയിൽ സന്ദേശം ഭാര്യക്ക് അയച്ചതിനു ശേഷം മാത്രമാണ് ഡോക്റ്റർ സുരേഷ് മര ണ ക യത്തിലേക്കു നീങ്ങിയത്.

നല്ലൊരു ഭർത്താവും അതിലുപരി, തന്റെ കടമകൾ കിറുകൃത്യമായി നിർവഹിച്ചിരുന്ന ഡോക്ടറുമായ തന്റെ ഭർത്താവിന്റെ വേർപാടിനുള്ള ഉത്ത രവാ ദി ജനറൽ മെഡിക്കൽ കൗൺ സിലാണെന്ന് ആ രോ പിച്ച് ഭാര്യ വിശാലക്ഷ്മി ഇതിനോടകം മുന്നോട്ടു വന്നിരിക്കുകയാണ്. ഒപ്പം ഡോ. സുരേഷിന്റെ മ ര ണത്തിന് ന ഷ്ട പ രിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഉള്ള നി യ മന ടപടികളും വിശാലക്ഷ്മി ഇതിനോടകം തുടങ്ങി കഴിഞ്ഞു.

Also read : ഇത്തരം കോളുകളിൽ നിന്ന് ജാഗ്രത പാലിക്കുക, മുന്നറിയിപ്പുമായി കേരളം പോ ലീസിന്റെ ഫേസ്ബുക് കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈശ്വരാ എങ്ങനെ സഹിക്കുമിത്.. അച്ഛന് പിന്നാലെ മകളും അമ്മയും പോയി! അമ്മ ചൂടറിയാതെ 18 ദിവസമുള്ള കുഞ്ഞ്
Next post ആശുപത്രിയിൽ എത്തി യുവാവിനെ കണ്ട് ജീ വനും കൊ ണ്ടോടി നേഴ്സ്‌മാർ, കാരണം