തിരുവനന്തപുരം നെടുമങ്ങാട് നടന്നത്, നടുക്കം മാറാതെ വീട്ടുകാർ
തിരുവനന്തപുരം നെടുമങ്ങാട് നടന്നത്, നടുക്കം മാറാതെ വീട്ടുകാർ
തമിഴനാട് സ്വദേശിയാണ് മുത്തുകുമാർ. സ്‌ക്കൂട്ടർ വർക്ക് ഷോപ്പ് നടത്തി വരുന്നു. കഴിഞ്ഞ മാസം 28ന് ആണ് തന്റെ ഭാര്യയെ കാണാനില്ലന്ന പരാതിയുമായി നെടുമങ്ങാട് പൊ ലീസിനെ സമീപിച്ചത്. ഭാര്യയെ കാണാനില്ല എന്ന പരാതിക്കപ്പുറം ഒരു സൂചനയും നൽകാൻ മുത്തുകുമാറിന് കഴിഞ്ഞിരുന്നില്ല.
ഭാര്യയുമായി വിരുന്നിന് എത്തിയ വീട്ടിൽ യുവാവ് ചെയ്തത് കണ്ടോ? ഒരു നാടിനെ തന്നെ ഞെ ട്ടിച്ച സംഭവം
ഇവരുടെ ഒരു സന്തുഷ്ട കുടുംബം തന്നെ ആയിരുന്നു. ഏഴും ഒന്നരയും വയസുള്ള രണ്ട് മക്കൾ. വർക്ക് ഷോപ്പിലാണെങ്കിൽ മുത്തു കുമാറിന് നല്ല ജോലിയും അതുപോലെതന്നെ പണത്തിനും കുറവുണ്ടായിരുന്നില്ല. ഭാര്യയെ കാണാതാകുമ്പോൾ മു ലകുടി പോലും മാറാത്ത ഒന്നര വയസുള്ള കുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
കുഞ്ഞിനെ അയൽ വീട്ടിലാക്കി നെടുമങ്ങാട് മാർക്കറ്റിൽ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ അരശുപറമ്പ് തോട്ടുമുക്ക് പണയിൽ വീട്ടിൽ വാടകയ്ക്ക് താമസം ശാരദ മകൾ ഇസക്കി അമ്മാൾ എന്ന ഇരുപത്തിഒൻപതുകാരിയാണ് അയൽ വാസികളിൽ നിന്നുംകുറച്ച് പണവും കടം വാങ്ങിയിരുന്നു.
അപ്രതീക്ഷിത സംഭവം; BSNL ടവറിന് മുകളിൽ കയറി യുവതിയുടെ ഭീഷ ണി, എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ?
നാട്ടിലെ ബന്ധുവിന് അയക്കനാണ് ആശുപത്രിയിൽ സർജറിക്കാണെന്നും പറഞ്ഞിരുന്നു. മൊബൈൽ പോലും സ്വിച്ച് ഓഫ് ആക്കിയുള്ള വീട്ടമ്മയുടെ അപ്രത്യക്ഷമാകൽ വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയും പരിഭ്രാന്തരാക്കി.
പരാ തി വിശദമായി പഠിച്ച നെടുമങ്ങാട് എസ് എച്ച് ഒ എസ് സന്തോഷ്‌കുമാർ ഇസക്കി അമ്മയുടെ കോൾ ഡീറ്റെയിൽസ് എടുത്തപ്പോഴാണ് തൂത്തൂക്കുടി ജില്ലയിൽ ശങ്കരപ്പേരി പണ്ടാരംപട്ടിൽ താമസം സെളെരാജൻ മകൻ അശോക് കുമാർ എന്ന മുപ്പത്തിരണ്ടുകാരിയുമാണ് മായി നിരന്തരം ഫോണിൽ സംസാരം ഉണ്ടെന്ന് മനസിലാക്കിയത്. എന്നാൽ അശോക് കുമാറിന്റെ മൊബൈലും സ്വിച്ച് ഓഫ് ആയതു കേസ് അന്വേഷണത്തിന് തടസമായി.
താരജാഡകളില്ലാതെ അമ്പലത്തിൽ കാവ്യ; വരിനിന്ന് അന്നദാനമുണ്ടു; കുഞ്ഞിന് വാരിനൽകി! എല്ലാം സങ്കടമടക്കി
കേസ് അന്വേഷണത്തിന്റെ ഭാഗമായി സി ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൂത്തുക്കുടിയിൽ പോയി. ഇരുവരുടെയും നാട്ടിലെത്തിയപ്പോഴാണ് അറിയുന്നത് അശോക് കുമാറിനെയും കാണാനില്ല. രണ്ടു പേരും കുട്ടിക്കാലത്തെ അറിയുന്നവർ. ഒരു സ്‌ക്കൂളിൽ പഠിച്ചവർ.
ഇവർ താമസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബന്ധു വീടുകൾ എല്ലായിടവും കേരളാ പൊലീസ് പരതി. ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെ അശോക് കുമാർ ഉപയോഗിച്ചിരുന്ന മൊബൈലിൽ പുതിയ സിം ഉപയോഗിച്ച് ഒന്നു രണ്ടു തവണ ഫോൺ വിളിച്ചതായി സൈബർ സെല്ല് കണ്ടെത്തി.
കൂടാതെ ഇസക്കിഅമ്മാൾ രണ്ടു ബന്ധുക്കളെ വാട്സാ ആപ് കോൾ വിളിച്ചതായും കണ്ടെത്തി. ലൊക്കേഷൻ നോക്കിയപ്പോഴാണ് നെടുമങ്ങാട് പൊലീസ് ഞെട്ടിയത്. ഇസക്കി അമ്മാളും കാ മുകനും ഒളിവിൽ കഴിയുന്നത് കാ ട്ടുകള്ളൻ വീ രപ്പന്റെ വിഹാര കേന്ദ്രമായിരുന്ന സത്യമംഗലം വനത്തിനടുത്ത്.
രണ്ടു ദിവസം കൊണ്ട് തന്നെ നെടുമങ്ങാട് പൊലീസ് വീരപ്പന്റെ മടയായിരുന്ന സത്യമംഗലം വനത്തിനടുത്ത കുഗ്രാമത്തിൽ എത്തി. ദൂരെ നിന്നും ആരും എത്തപ്പെടാത്ത സ്ഥലത്തായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
കണ്ണുകൾ നിറഞ്ഞ് അച്ഛനും അമ്മയും – മകളെ ഇങ്ങനെ കാണാൻ ഒരിക്കലും ഒരു മാതാപിതാക്കളും ആഗ്രഹിക്കില്ല
വനാതിർത്തിയിൽ ഒരു കുഞ്ഞു വീട് വാടകയ്ക്ക് എടുത്ത് ഇസക്കിയും അശോകും കുടുംബ ജീവിതം ആരംഭിച്ചിരുന്നു. ഇരുവരെയും കയ്യോടെ പിടിച്ച സി ഐ യും സംഘവും പിറ്റേ ദിവസം കമിതാക്കളെ നെടുമങ്ങാട് സ്റ്റേ ഷനിൽ എത്തിച്ചു. ഇസക്കി അമ്മാളും അശോക് കുമാറും നാട്ടുകാരും ശങ്കരപ്പേരി സ്‌ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുമാണ്.
പൂർവ്വ വിദ്യാർത്ഥികൾക്കായി അടുത്ത കാലത്ത് ഉണ്ടാക്കിയ വാട്സാ ആപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കിയ ഇരുവരും പ്രണയ ബദ്ധരവുകയായിരുന്നു. നിരന്തരം വാടസ് ആപ്പ് കോളും വീഡിയോ കോളും വഴി ഇവരുടെ ബന്ധം ദൃഢമാവുകയായിരുന്നു.
മലപ്പുറത്ത് നടന്ന സംഭവം, ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച, ഒടുവിൽ
ഇതിനിടെ ഇസക്കി അമ്മാളിന്റെയും മുത്തു കുമാറിന്റെയും ഇളയ കുഞ്ഞിന്റെ ഒന്നാം ജന്മദിന ആഘോഷത്തിന് സമ്മാനവുമായി തൂത്തുക്കുടിയിൽ നിന്നും അശോക് കുമാർ എത്തിയിരുന്നു. അന്ന് സഹപാഠി എന്ന് പറഞ്ഞ് അശോകിനെ മുത്തു കുമാറിന് ഇസക്കി അമ്മാൾ പരിചയപ്പെടുത്തിയെങ്കിലും അസ്വഭാവികത തോന്നാത്തതിനാൽ പൊ ലീസിന് നല്കിയ പ രാതിയിൽ പോലും അശോക് കുമാർ എന്ന പേര് കടന്നു വന്നിരുന്നില്ല.
കൈക്കുഞ്ഞിനെ അടക്കം മക്കളെ ഉപേക്ഷിച്ചു കാ മുകനോടൊപ്പം പോയ ഇസക്കി അമ്മാളിന്റെയും അശോക് കുമാറിന്റെയും അറ സ്റ്റ്തുർന്ന് പൊ ലീസ് രേഖപ്പെടുത്തി. . ഇസക്കി അമ്മാൾ വിവാഹിതയും ഏഴു വയസ്സും, മു ലകുടി മാറാത്ത ഒന്നര വയസ്സുമുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് വിവാഹിതനും മൂന്നരയും ഒന്നരയും വയസുമുള്ള കുട്ടികളുടെ പിതാവായ അശോക് കുമാറിനൊപ്പം പോയതിനാണ് ബാ ലവകാശ നി യമ പ്രകാരം ഇവരെ അ റസ്റ്റു ചെയ്തത്.
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം, സംഭവിച്ചത് കണ്ടോ