ഭാര്യയുമായി വിരുന്നിന് എത്തിയ വീട്ടിൽ യുവാവ് ചെയ്തത് കണ്ടോ? ഒരു നാടിനെ തന്നെ ഞെ ട്ടിച്ച സംഭവം
ഭാര്യയുമായി വിരുന്നിന് എത്തിയ വീട്ടിൽ യുവാവ് ചെയ്തത് കണ്ടോ? ഒരു നാടിനെ തന്നെ ഞെ ട്ടിച്ച സംഭവം
പനമരം പഞ്ചായത്ത് ഒന്നാം വാർഡ് കുണ്ടലയിൽ ഇന്നലെ ഉറക്കം ഉണർന്നത് ഞെട്ടൽ ഉളവാക്കുന്ന വാർത്ത കേട്ടുകൊണ്ടാണ്. ടാക്സി ഡ്രൈവറായ കുണ്ടാല അബ്‌ദുൾ റഷീദിന്റെ വീട്ടിലേക്കു പുലർച്ചെ മുന്ന് മണിയോടെ പോ ലീസ് വാഹനം എത്തുമ്പോൾ മുകൾ നിലയിൽ കൊ ലപാതകം നടന്നത് വീട്ടുക്കാർ പോലും അറിഞ്ഞിരുന്നില്ല.
താരജാഡകളില്ലാതെ അമ്പലത്തിൽ കാവ്യ; വരിനിന്ന് അന്നദാനമുണ്ടു; കുഞ്ഞിന് വാരിനൽകി! എല്ലാം സങ്കടമടക്കി
പോ ലീസ് എത്തി വീട്ടുടമസ്ഥനോട് ഇവിടെ മറ്റാരെങ്കിലുമുണ്ടോ എന്ന് ചോദിച്ചു വീടിന്റെ മുകളിലെ നിലയിലേക്ക് കയറുക ആയിരുന്നു. ഇവർക്കൊപ്പം വീടിന്റെ മുകൾ നിലയിലെത്തിയ വീട്ടുക്കാർ ഞെട്ടി.
വീട്ടിലെത്തിയ ബന്ധുവായ യുവതി കട്ടിലിൽ മ രിച്ചു കിടക്കുന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദീഖിൻറെ ഭാര്യ നിത ഷെറിൻ എന്ന ഇരുപത്തിരണ്ടുകാരിയാണ് കൊ ല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദീഖിനെ പനമരം പൊ ലീസ് ക സ്റ്റഡിയിലെടുത്തു
ഞായറാഴ്ചയാണ് നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവൻ അബ്ദുൽ റഷീദിൻറെ വീട്ടിൽ രണ്ട് വയസുള്ള മകനോടൊപ്പം ദമ്പതികൾ എത്തിയത്. വീടിൻറെ മുകളിലത്തെ മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. രാത്രിയിൽ കൊ ലപാതകം നടത്തിയ സിദ്ദീഖ് വിവരം കോഴിക്കോടുള്ള സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരനാണ് വിവരം പൊ ലീസിന് കൈമാറിയത്.
ഭർത്താവ് കോഴിക്കോട് സ്വദേശി വാകേരി അബൂബക്കർ സിദ്ദിഖ് 2 വയസ്സുള്ള കുട്ടിയെ തോളിലിട്ട് ഭാവഭേദമൊന്നുമില്ലാതെ സോഫയിൽ ഇരിക്കുന്നു. പൊ ലീസിനൊപ്പം എത്തിയവർ ഞെ ട്ടലോടെ ആ കാഴ്ച കണ്ടു.
സ്നേഹിച്ചു വിവാഹം കഴിച്ച മകൾ 4 വർഷങ്ങൾക്ക് ശേഷം കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചു -അച്ഛൻ ചെയ്തത്
സംഭവം കാ ട്ടുതീ പോലെ പടർന്നതോടെ പ്രദേശത്തേക്ക് നാട്ടുകാരുടെ ഒഴുക്കായിരുന്നു. മൂന്നാംപ്രവൻ അബ്ദുൽ റഷീദിന്റെ വീട്ടിൽ ഇത്തരമൊരു സംഭവം നടന്നെന്നു വിശ്വസിക്കാൻ ആരും ആദ്യം തയാറായില്ല. അബ്ദുൽ റഷീദിന്റെ ഭാര്യാസഹോദരന്റെ മകളായ നിതാ ഷെറിനും ഭർത്താവ് അബൂബക്കർ സിദ്ദീഖും കുട്ടിയും കൂടി ബൈക്കിൽ കുണ്ടാലയിലെ ബന്ധുവീട്ടിൽ എത്തിയത് ഞായർ വൈകിട്ടായിരുന്നു.
നിതയും അബൂബക്കറും 4 വർഷം മുൻപാണു വിവാഹിതരായത്. മൈസൂരുവിലേക്കു വിനോദയാത്രയ്ക്കായി പോകും വഴിയാണ് അവർ വീട്ടിലേക്കു കയറിയത്.
മലപ്പുറത്ത് നടന്ന സംഭവം, ശബ്ദം കേട്ട് ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച, ഒടുവിൽ
എന്നാൽ, അതിർത്തിയിലെ ഗേറ്റ് നേരത്തെ അടയ്ക്കുമെന്നതിനാൽ യാത്ര ഇന്നലെ രാവിലെയാക്കാമെന്നു ബന്ധു പറഞ്ഞതോടെ അവർ തങ്ങുകയായിരുന്നു. ഭക്ഷണം ശേഷം മുകൾനിലയിൽ വിശ്രമമുറി ഒരുക്കി നൽകി.
കളി ചിരിയോടെ ഇരുവരും സംസാരിക്കുന്നത് കണ്ടാണ് വീട്ടുകാർ താഴത്തെ നിലയിലേക്ക് പോന്നത്. പിന്നീട് പൊ ലീസ് എത്തുംവരെ മറ്റു ബഹളം ഒന്നും മുകൾനിലയിൽ നിന്നു കേട്ടില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
തൊടുപുഴയിൽ 50 കാരി റോഡരികിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ ചെയ്തത് കണ്ടോ
പ്ര തി തന്നെ കോഴിക്കോടുള്ള സഹോദരൻ വഴി പൊ ലീസിൽ അറിയിക്കുകയായിരുന്നു. വഴി തെറ്റാതിരിക്കാൻ പ്രതി താമസിക്കുന്ന സ്ഥലത്തേക്ക് എത്തുന്നതിനുള്ള റൂട്ട് മാപ്പ് അയച്ചുകൊടുക്കുകയും ചെയ്തു. ഭാര്യയെക്കുറിച്ചുള്ള സം ശയമാണ് കൊ ലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു.
അപ്രതീക്ഷിത സംഭവം; BSNL ടവറിന് മുകളിൽ കയറി യുവതിയുടെ ഭീഷ ണി, എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ?