തൊടുപുഴയിൽ 50 കാരി റോഡരികിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ ചെയ്തത് കണ്ടോ
തൊടുപുഴയിൽ 50 കാരി റോഡരികിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ ചെയ്തത് കണ്ടോ
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കാലിൽ പ രിക്കേറ്റ് ര ക്തം വാർന്ന് മദ്ധ്യവയസ്‌കൻ മ രിച്ച സംഭവം കൊ ലപാതകമെന്ന് തെ ളിഞ്ഞു. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൾ സലാം (അമ്പി- 52) ആണ് കൊ ല്ലപ്പെട്ടത്.
അവൻ അറിഞ്ഞില്ല ഇനി, തന്നെ തലോലിക്കാൻ അവന്റെ അച്ഛനും അമ്മയും വരില്ലെന്ന് – കണ്ണീർകാഴ്ച
കേസിൽ വെള്ളിയാമറ്റം പന്നിമറ്റം തെക്കേതിൽ വീട്ടിൽ സെലീനയെ (50) പോ ലീസ് അറ സ്റ്റ് ചെയ്തു. മ ദ്യത്തെ ചൊല്ലിയുള്ള തർ ക്കത്തിനിടെ വെ ട്ടേറ്റതാണെന്ന് പോ ലീസ് പറയുന്നു.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ടൗൺഹാളിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഇയാൾ സ്ഥിരമായി ഉറങ്ങിയിരുന്നത്. പി ടിച്ചുപറി, മോ ഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളായിരുന്നു അബ്ദുൾ സലാം.
റെയിൽവേ ജീവനക്കാരിയായ അമ്മ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച, നാടിനെ നടുക്കിയ സംഭവം
വൈകീട്ട് അബ്ദുൾ സലാമിന്റെ അടുത്ത് സെലീന മ ദ്യം ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകിയില്ല. ഇതാണ് വാ ക്കേറ്റത്തിലേക്ക് എത്തിച്ചത്. ഉ ന്തും ത ള്ളുമുണ്ടായി. ഇതിന് പിന്നാലെ സെലീന് അബ്ദുൾ സലാമിന്റെ കാലിൽ വെ ട്ടിപ്പരിക്കേൽപ്പിച്ചു.
മാ രകമായി മു റിവേറ്റ ഇയാൾ നഗരത്തിലൂടെ നടന്ന് വെയിറ്റിംഗ് ഷെഡ്ഡിലെത്തി കിടന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇയാളെ പോ ലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം തന്നെ മ രിച്ചു.
റിപ്പോർട്ട് പുറത്ത്; പൊട്ടിക്കരഞ്ഞ് അമ്മ പ്രസന്ന
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സെലീനയാണ് പ്ര തിയെന്ന് കണ്ടെത്തിയത്. കു റ്റം സ മ്മതിക്കാൻ സെലീന വി സമ്മതിച്ചെങ്കിലും തെ ളിവുകളുടെ അടിസ്ഥാനത്തിൽ പോ ലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്നാണ് ഇവർ തെളിവ് ന ശിപ്പിക്കാൻ ശ്രമം നടത്തിയത് ഉൾപ്പെടെ കണ്ടെത്തിയത്. പ്ര തിയെ കോ ടതിയിൽ ഹാ ജരാക്കിയ ശേഷം റിമാ ന്റ് ചെയ്തു.
കോഴി ഇട്ടത് അസാധാരണമായ വലിപ്പമുള്ള മുട്ട, പൊട്ടിച്ചപ്പോൾ കണ്ടത്