ചൂണ്ടുവിരലിൽ പോ ലീസി നെ വിറപ്പിച്ച ഗൗരിയുടെ +2 റിസൾട്ട് കണ്ടോ
ചൂണ്ടുവിരലിൽ പോ ലീസി നെ വിറപ്പിച്ച ഗൗരിയുടെ +2 റിസൾട്ട് കണ്ടോ
ചടയമംഗലത്ത് ബാങ്കിൽ ക്യൂ നിന്നവർക്ക് പി ഴയിട്ട പോ ലീ സ് നടപടി ചോദ്യം ചെയ്ത ഗൗരിനന്ദക്ക് പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം. കടയ്ക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർഥിനിയായിരുന്നു ഗൗരി നന്ദ.
രാത്രി ഉറങ്ങിയ മകൾ ഉണർന്നത് ഉച്ചക്ക് 2ന്, ഉറക്കം എണീറ്റപ്പോൾ കണ്ട കാഴ്ച
ബാങ്കിൽ ക്യു നിന്നവർക്ക് പി, ഴ നൽകിയ പോ ലീ സിനെ വിറപ്പിച്ച് ചടയമംഗലം സ്വദേശി 18 കാരി ഗൗരി നന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. പിന്നീട് ഗൗരി നന്ദക്കെതിരെ ചടയമംഗലം പോ ലീ സ് ജാ, മ്യ മില്ല വ കുപ്പ് പ്രകാരം ഔദോഗിക ജോലി തട സ്സപ്പെടുത്തിയതിന് എ തിരെ കേ സെടു ത്തു.
പ്ലസ് ടു കോമേഴ്സിൽ ഒരു എപ്ലസ് അടക്കം 747 മാർക്കാണ് ഗൗരി നന്ദ നേടിയത്. അടുത്തതായി സി. എക്ക് പോകാനാണ് താൽപ്പര്യമെന്ന് ഗൗരി നന്ദ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് അല്ലേ പ്രശ്നമാകുo മാ, പ്പ് പറഞ്ഞു തീർത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നി യമ പര മായി നേരിടാൻ ആയിരുന്നു ഗൗരിയുടെ തീരുമാനം.
എന്നാൽ തന്നെ വിളിച്ച വനിതാ ക മ്മീഷ ൻ അംഗം ഷാഹിദ കമൽ തന്റെ പേരിലുള്ള ജാ മ്യമി ല്ല വകുപ്പ് റ ദ്ദാ ക്കി എന്നതായി അറിയിച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കി. അതേസമയം സംഭവത്തിന് ശേഷം പോലീ സി ന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു അ ന്വേ ഷണം ഉണ്ടായിട്ടില്ല എന്ന് പെൺകുട്ടി പറയുന്നു.
ആ വാക്കുകൾ സത്യമായില്ലേ? വിവാ ഹമോചന വാർത്ത അറിഞ്ഞ് സരിതയുടെ പ്ര തികരണം
ഗൗരി നന്ദയുടെ പിതാവ് അനിൽകുമാറിന് കൂലിപ്പണിയാണ്. അമ്മ സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ട് ആണ്. പത്താം ക്ലാസ് വിദ്യാർഥിയായ ഒരു അനുജനും ഉണ്ട്. പോ ലീ സ് ഉദ്യോഗസ്ഥൻ അ പമാനിച്ചെന്നുo അന്യാ യമായി പി ഴചു മത്തി എന്നും ആ രോപി ച്ച് ഗൗരി യുവജന ക മ്മീ ഷന് പരാ തി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപത്താണ് കേരളം ചർച്ച ചെയ്യപ്പെട്ട സംഭവങ്ങൾ ഉണ്ടായത്. അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോയ ശേഷം എടിഎമ്മിൽ നിന്ന് പണം എടുക്കാൻ ബാങ്കിന് മുമ്പിലെത്തിയതാണ് ഗൗരി നന്ദ. അവിടന്ന് തിരിച്ചിറങ്ങിയപ്പോൾ പോ ലീ സ് ആളുകൾക്ക് മഞ്ഞ പേപ്പറിൽ എന്തോ എഴുതി കൊടുക്കുന്നു.
ഒരാളോട് കാര്യം തിരക്കിയപ്പോൾ സാമൂഹിക അകലം പാലിക്കാത്തതിന് പണമടയ്ക്കാനുള്ള പോ ലീ സിന്റെ നോ ട്ടീ സ് കാണിച്ചു. ഇതിന്റെ കാര്യം തിരക്കിയപ്പോൾ മോ ശമായ ഭാഷയിലായിരുന്നു പോ ലീ സിന്റെ പ്ര തി കരണമെന്ന് ഗൗരി നന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയർത്തി ത ർ ക്കം അരമണിക്കൂറോളം നീണ്ടു.
ആളുകൾ തടിച്ചുകൂടി. പെണ്ണ് അല്ലായിരുന്നുവെങ്കിൽ കാണിച്ചുതരാമെന്ന് പോ ലീസ് ഉ ദ്യോഗസ്ഥൻ പറഞ്ഞതോടെയാണ് താൻ രൂ ക്ഷ മാ യി പ്രതികരിച്ചത് എന്ന് ഗൗരി പറയുന്നത്. അതിനിടയിൽ ആരോ പകർത്തിയ വീഡിയോ വൈറലായി. താൻ വീട്ടിൽ എത്തിയ ശേഷമാണ് ഈ വീഡിയോ വൈറൽ ആകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്.
അതേസമയം ഗൗരിക്കെതിരെ കേ സെ ടുത്ത പോ ലീ സ് നട പടി സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്ര തിഷേധമാണ് ഉണ്ടാക്കിയത്. കോ വിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊ ലീ സ് നട പടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൗരിയുടെ നടപടിയെ അഭിനന്ദിക്കുകയാണ്.
പൊന്നുമോളെ ഒരു നോക്ക് കണ്ട് അമ്മ പോയി, സംഭവിച്ചതറിഞ്ഞ് വി തുമ്പി ബന്ധുക്കൾ