ആ നടി ഇവളാണ്, തു റന്നടിച്ചു വിജയ് ബാബു

Read Time:6 Minute, 43 Second

ആ നടി ഇവളാണ്, തു റന്നടിച്ചു വിജയ് ബാബു

തനിക്കെതിരെ ഉയർന്ന ലൈം ഗിക പീ ഡന കേസിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നടനും നിർമ്മാതാവുമായ വിജയ് ബാബു രംഗത്തുവന്നത്. കേസിൽ ഇ ര തനാണെന്ന് പറഞ്ഞു കൊണ്ടാണ് വിജയ് ബാബുവിന്റെ പ്രതികരണം.

ബിജിഷ ഒന്നേമുക്കാൽ കോടി ചിലവിട്ടത് എന്തിനെന്ന് കണ്ടെത്തി, നടുങ്ങി വീട്ടുകാർ

2018 മുതൽ പെൺകുട്ടിയെ എനിക്ക് അറിയാം. അഞ്ച് വർഷത്തോളം ഞാൻ ഇവർക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ലെന്നും പിന്നീട് അടുത്തകാലത്തയച്ച മെസേജുകളുട 400 സ്‌ക്രീൻ ഷോട്ടുകളും കൈയിൽ ഉണ്ടെന്നും വിജയ് ബാബു ഫേസ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി.

വിജയ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ – ഇ ര, പ്ര തി ബ ലാത്സംഗം ചെയ്തു തുടങ്ങിയ കാര്യങ്ങൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. നമുക്ക് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുമ്പോളാണ് അതിന്റെ ഗൗരവം മനസ്സിലാകുകയുള്ളൂ. ഞാൻ ഇത്തരം കാര്യങ്ങളിൽ വലിയ പേ ടിയുള്ള ഒരാളല്ല. കാരണം, നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതി.

ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇ ടിച്ചുകയറി, കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥിനി മ രിച്ചു

ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും ഇതിൽ ഇര ഞാനായതുകൊണ്ടും എനിക്ക് പേടിയില്ല. ആരോപണം ഉന്നയിച്ച ആൾ ഇതിൽ കക്ഷിയാണ്. കക്ഷിയായിട്ടും എന്തുകൊണ്ടാണ് അവരുടെ പേര് പുറത്ത് വരാത്തത്. അവരുടെ പേരും പുറത്തുകൊണ്ടുവരണം. അവർ മാത്രം കേക്കും കഴിച്ച സന്തോഷമായിട്ട് ഇരുന്നാൽ പോരല്ലോ. എന്റെ കുടുംബം, എന്റെ അമ്മ, എന്റെ ഭാര്യ, എന്റെ കുട്ടി, സുഹൃത്തുക്കൾ തുടങ്ങി എന്നെ സ്നേഹിക്കുന്നവർ ദുഃഖം അനുഭവിക്കുമ്പോൾ അപ്പുറത്ത് ഒരാൾ സുഖമായി ഇരിക്കുന്നു.

ഒരു നി യമത്തിന്റെ പരിരക്ഷണത്തിൽ അവർ സുഖമായി ഇരിക്കുന്നു എന്ന് പറയുമ്പോൾ അത് എവിടുത്തെ ന്യായമാണ്. ഇക്കാര്യത്തിൽ സത്യാവസ്ഥ പറയുന്നതിനാണ് ഇപ്പോൾ ലൈവിൽ വന്നിരിക്കുന്നത്. ഇരയുണ്ടാകുമ്പോൾ എപ്പോഴും കൂടെ അട്ടകളും ഉണ്ടാകും. നമ്മൾ നന്നാകുമ്പോൾ, ഒരുപാട് പേർക്ക് അവസരം കൊടുക്കുമ്പോൾ, ഒരുപാട് കാര്യങ്ങൾ ചെയ്യുമ്പോൾ അവനെ എങ്ങിനെയെങ്കിലും താഴ്‌ത്തിക്കെട്ടാം എന്ന രീതിയിൽ കുറെ അട്ടകൾ വരും.

ഭർത്താവ് ഗൾഫിൽ, ഭാര്യ നാട്ടിലെ മാതൃക അദ്ധ്യാപിക, എന്നാൽ പോലീസ് അറ സ്റ്റ് ചെയ്തപ്പോൾ പുറത്തുവന്നത്.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ചെയ്തു എന്ന് പറഞ്ഞ് വരുമ്പോൾ എന്റെ ഭാര്യക്കും കുട്ടിക്കും അമ്മയ്ക്കും സഹോദരിക്കും സുഹൃത്തുക്കൾക്കും വരുന്ന ദുഃഖത്തേക്കാൾ വലുതൊന്നുമല്ല ഇതിന്റെ പേരിൽ എനിക്ക് വരാൻ പോകുന്ന കേസ്. അത് ഞാൻ അനുഭവിച്ചോളാം. മീടൂ എന്ന് പറയുന്നതിന് ഇത് ഒരു ബ്രേക്ക് ആവട്ടെ. അതുകൊണ്ടാണ് ഞാൻ ലൈവിൽ വരാൻ തീരുമാനിച്ചത്.

സിനിമയുടെ 100 ദിവസ ആഘോഷപരിപാടിയിൽ ഈ കുട്ടി പങ്കെടുത്തില്ല. എന്തുകൊണ്ട് വന്നില്ല എന്നറിയാൻ എനിക്ക് ആഗ്രഹമുള്ളതുകൊണ്ട് ഞാൻ ഈ കുട്ടിയെ വിളിച്ചു. വോറൊരു ആളുടെ ഫോണിൽ നിന്നാണ് വിളിച്ചത്. ടയർ പഞ്ചറായി പോയി എന്ന മറുപടിയാണ് കിട്ടിയത്.

രണ്ട് കുഞ്ഞുങ്ങളെയും നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ് അച്ഛൻ, കണ്ണീരോടെ നാട്

ഇതിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം നിനക്ക് ഇല്ലേ എന്ന് ഞാൻ ചോദിച്ചു. എനിക്ക് സാറിനെ ഒന്ന് കാണണം പറഞ്ഞു. നവംബർ 21-ന് ആയിരുന്നു ആഘോഷപരിപാടി നടന്നത്. ഡിസംബർ മുതൽ ഈ കുട്ടി എനിക്ക് മെസേജ് അയക്കാൻ തുടങ്ങി. മാർച്ചിൽ ഞാൻ ഈ കുട്ടിയെ കണ്ടു. അവിടുന്ന് അയച്ച മെസേജുകൾ എന്റെ കൈയിലുണ്ട്. അത് പുറത്ത് വിടാൻ ഞാനും തയ്യാറാണ്.

എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്റെ കുടുംബവും എന്നെ സ്നേഹിക്കുന്നവരും എന്നെ വിശ്വസിക്കുന്നവരുമാണ് എനിക്ക് വലുത്. അതിനാൽ ഞാൻ ഇത് പുറത്തു വിടുക തന്നെ ചെയ്യും. അതിന്റെ പേരിൽ എന്ത് കേ സ് വന്നാലും അത് ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്.

52 കാരനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെ യ്തപ്പോൾ പുറത്തു വരുന്നത്52 കാരനെയും യുവതിയെയും പോലീസ് അറ സ്റ്റ് ചെയ്തപ്പോൾ പുറത്തു വരുന്നത്

ഈ കുട്ടി അയച്ചിരിക്കുന്ന മെസേജുകളുടെ 400 സ്‌ക്രീൻ ഷോട്ടുകൾ എന്റെ കൈയിലുണ്ട്. നമുക്ക് ഫൈറ്റ് ചെയ്യാം. എല്ലാറ്റിനും തുടക്കം കുറിച്ച ആൾ എന്ന നിലയിൽ ഇതിനും തുടക്കം കുറിക്കുകയാണ്. എന്റെ കൂടെ നിൽക്കുന്നവർക്കും മെസേജ് അയച്ചവർക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്ന് വിജയ് ബാബു തുറന്നു പറയുന്നു.

കാൻസർ ബാധിച്ചു.. ഭാര്യയും മകളും ഉപേക്ഷിച്ചു.. നടൻ കൊല്ലം തുളസിയുടെ ദാമ്പത്യം വേദനാജനകം

Leave a Reply

Your email address will not be published. Required fields are marked *

Previous post കാൻസർ ബാധിച്ചു.. ഭാര്യയും മകളും ഉപേക്ഷിച്ചു.. നടൻ കൊല്ലം തുളസിയുടെ ദാമ്പത്യം വേദനാജനകം
Next post ജന്മം നൽകിയ സന്തോഷത്തിൽ കുഞ്ഞിനെ നീക്കിയ അമ്മ കണ്ട കാഴ്ച