ആ രംഗം നേരിൽ കണ്ട മകൾ പറഞ്ഞത് കേട്ടോ, ഞെ ട്ടി ക്കുന്ന പ്ര തി ക രണം
ആ രംഗം നേരിൽ കണ്ട മകൾ പറഞ്ഞത് കേട്ടോ, ഞെ ട്ടി ക്കുന്ന പ്ര തി ക രണം
നടൻ രമേശ് വലിയശാലയുടെ അകാ ലത്തിലുണ്ടായ വേ ർപാ ടിന് പിന്നാലെ ഉണ്ടായ വിവാ ദങ്ങളെ കുറിച്ച് പ്രതികരിച്ചു അദ്ദേഹത്തിന്റെ മകൾ എം എസ് ശ്രുതി. ക ള്ളം പറയുന്നവർക്ക് അതുകൊണ്ടു എന്താണ് കിട്ടുന്നത് എന്ന് ചോദിച്ചുകൊണ്ട് വ്യാ ജ വാർത്തകൾ പ്രച രിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്ന് പറഞ്ഞു.
പക്രുവിന്റെ മകളെ പറ്റിയുള്ള ലോകം അറിയാത്ത ജീവിതകഥ
ശ്രുതിയുടെ കുറിപ്പ് ഇങ്ങനെ. അച്ഛൻ മ രി ക്കു ന്നതിന്റെ തല്ലെന്നു രാത്രി ഞങ്ങൾ വളരെ സന്തോഷത്തോടെ എടുത്ത വിവാഹ പാർട്ടിയുടെ ചിത്രമാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്.
ബന്ധുക്കൾ പറയുന്നത് അച്ഛൻ മ രി ക്കു ന്നതിന്റെ തലേന്നാൾ മുതൽ ഇവിടെ ബ ഹ ളം ആയിരുന്നു എന്നാണ്. വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെയാണു ബ ഹ ളം ഉണ്ടാക്കുന്നത്.
സംഭവം ആലപ്പുഴ ജില്ലയിൽ, അമ്മ തന്ന ഐസ്‌ക്രീം രുചിയോടെ തിന്ന പൊന്നുമോൻ അറിഞ്ഞില്ല അത് വി ഷമാണെന്ന്
കോമെൻസെൻസ് ഉള്ള ആളുകൾ അങ്ങനെയേ ചിന്തിക്കൂ. അച്ഛന്റെ മൃ തശ രീരം കൊണ്ടുവന്നു പോലും ഇല്ല. അതിനു മുൻപേ അച്ഛന്റെ ആദ്യഭാര്യയുടെ ബന്ധുക്കളും ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കളും ഓരോ വ്യാ ജ വാർത്തകൾ ഇറക്കുകയാണ്.
ഇവരാരും അച്ഛന്റെ ബന്ധുക്കൾ അല്ല. അച്ഛന്റെ ബന്ധുക്കൾ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവർ ഞങ്ങളെ പറ്റി ഒരു കു റ്റ വും പറഞ്ഞിട്ടില്ല. അപ്പോൾ നിങ്ങൾക്ക് മനസിലായി കാണും ഗോകുൽ രമേശിന്റെ വീട്ടുകാരും ആദ്യഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഇങ്ങനെ വ്യാ ജ വാർത്ത ഉണ്ടാക്കുന്നത് എന്ന്.
മ രി ക്കുന്നതിന് മുമ്പ് മകൻ കാനഡയിൽ നിന്ന് വിളിച്ചപ്പോൾ രമേശ് വലിയശാല പറഞ്ഞത്
നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തുകൊണ്ടു പോകൂ. മൃ തശ രീരം വരുന്നതിനു മുൻപേ പലതും പിടിച്ചെടുക്കുവാൻ ഉള്ള മനസ്. എന്തെങ്കിലും ഉണ്ടേൽ എന്നോടാണ് ചോദിക്കേണ്ടത്.
ഞാനാണ് ആദ്യം കണ്ടെത്. ഒന്നും അറിയാൻ താല്പര്യം ഇല്ലാത്ത ആളുകൾ ചോദിക്കില്ല. അവക്ക് ഇപ്പോൾ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോടു ആയിരിക്കും താല്പര്യം. എനിക്ക് പ്ര തിക രിക്കാൻ പറ്റാത്ത അവസ്ഥ ആണ്. ഞങ്ങൾ ഒരു റൂമിലാണ്.
പുറംലോകം കണ്ടിട്ട് കുറച്ചു നാളായി. ഞങ്ങൾക്ക് നീ തി വേണം. വ്യാ ജ വാർത്തകൾ പറയുന്നത് നിർത്തു. ക ള്ള ങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്. നിങ്ങൾക്ക് ഭാര്യയും മക്കളും ഉള്ളതല്ലേ. ഇങ്ങനെ ആയിരുന്നു കുറിപ്പ്.
രമേശ് വലിയശാലയെ കുറിച്ച് ക ണ്ണ് നന യിപ്പിക്കുന്ന കുറിപ്പുമായി യമുന