സംഭവം ആലപ്പുഴ ജില്ലയിൽ, അമ്മ തന്ന ഐസ്‌ക്രീം രുചിയോടെ തിന്ന പൊന്നുമോൻ അറിഞ്ഞില്ല അത് വി ഷമാണെന്ന്

Read Time:3 Minute, 23 Second

സംഭവം ആലപ്പുഴ ജില്ലയിൽ, അമ്മ തന്ന ഐസ്‌ക്രീം രുചിയോടെ തിന്ന പൊന്നുമോൻ അറിഞ്ഞില്ല അത് വി ഷമാണെന്ന്

ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത തന്നെയാണ് ഇപ്പോൾ ആലപ്പുഴയിലെ അമ്പലപ്പുഴയിൽ നിന്നു എത്തുന്നത്. 7 വയസ്സുള്ള മകന് ഐസ്ക്രീമിൽ വി ഷം കലർത്തി നൽകിയ ശേഷം അമ്മ സ്വയം മ രിച്ചു എന്ന വാർത്ത ആണിത്.

നടൻ രമേശ് വലിയശാല ജീ വ നൊടുക്കിയതിൽ ഞെ ട്ടി ക്കുന്ന വിവരങ്ങൾ.. രണ്ടാം ഭാര്യ ഒ ളി പ്പിച്ചത് എന്തിന്?

മകൻ മുസാഫ് എന്ന ഏഴുവയസ്സുക്കാരൻ ആലപ്പുഴ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ .

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വണ്ടാനം പള്ളി വീട്ടിൽ മുജീബിൻ്റെ ഭാര്യ റഹ്മത്ത് ആണ് കഴിഞ്ഞ ദിവസം മ രിച്ചത് . ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ഒന്നിക്കുന്നു എന്ന വാർത്ത പുറത്ത്

ഹോട്ടൽ തൊഴിലാളിയായ ഭർത്താവും മൂത്ത മറ്റ് രണ്ടു മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതി ഇളയ മകന് ഐസ്ക്രീമിൽ വി ഷം കലർത്തി നൽകിയത്.

മൂത്ത മകൾ വിളിച്ച് അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ മുജീബ് കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ആശുപത്രിയിൽ വച്ചാണ് മാതാവും വി ഷം കഴിച്ചതായുള്ള വിവരം അറിയുന്നത്. ഉടൻ തന്നെ വീട്ടിൽ എത്തിയ മുജീബ് അടച്ചിട്ട വാതിൽ തുറന്ന് അകത്ത് ചെന്നപ്പോൾ കിടപ്പുമുറിയിൽ റഹ്മത്തിന്റെ സ്വയം മ രി ച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

വലിയശാല രമേശിന്റെ ആ ത്മഹ ത്യ പൊ ലീസി നെ അറിയിച്ചത് മകൻ്റെ കൂട്ടുകാരൻ

സമീപവാസികളുടെ സഹായത്തോടെ റഹ്മത്തിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീ വൻ ര ക്ഷിക്കാനായില്ല.

റഹ്മത്ത് ആ ത്മഹ ത്യാ പ്രവണത ഉള്ളതാണെന്നും, എട്ടു കൊല്ലമായി മാ നസിക വി ഭ്രാ ന്തിക്ക് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു എന്നും പോ ലീസ് വ്യക്തമാക്കി.

കുട്ടിയുടെ സ്ഥിതി ഗുരു തര മല്ലെന്ന് പോ ലീസ് അറിയിച്ചു. പുന്നപ്ര പോ ലീസ് അസ്വാഭാവിക മര ണത്തിന് കേ സ് എടുത്തിട്ടുണ്ട്.

മ രി ക്കുന്നതിന് മുമ്പ് മകൻ കാനഡയിൽ നിന്ന് വിളിച്ചപ്പോൾ രമേശ് വലിയശാല പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

Previous post മ രി ക്കുന്നതിന് മുമ്പ് മകൻ കാനഡയിൽ നിന്ന് വിളിച്ചപ്പോൾ രമേശ് വലിയശാല പറഞ്ഞത്
Next post പക്രുവിന്റെ മകളെ പറ്റിയുള്ള ലോകം അറിയാത്ത ജീവിതകഥ