അമ്പരന്ന് പ്രേക്ഷകർ മേജർ രവി ആള് ചില്ലറക്കാരനല്ല – പോലീസിൽ ഹാജരാകാതെ മേജർ രവി
അമ്പരന്ന് പ്രേക്ഷകർ മേജർ രവി ആള് ചില്ലറക്കാരനല്ല – പോലീസിൽ ഹാജരാകാതെ മേജർ രവി
സാമ്പത്തിക ത ട്ടിപ്പ് കേസിൽ സിനിമാ സംവിധായകൻ മേജർ രവി പോലീസ് സ്‌റ്റേഷനിൽ ഹാജരായില്ല. കേ സിലെ മറ്റൊരു പ്ര തിയായ അനിൽ നായർക്ക് കോടതി ജാ മ്യം അനുവദിച്ചു. കാക്കാഴത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ആയുർവേദ സ്ഥാപന ഡയറക്ടറാണ് ഷൈൻ. ഇവിടെ ചികിത്സക്കെത്തിയ ‘തണ്ടർ ഫോഴ്സ്’ സെക്യൂരിറ്റി കമ്പനി എം.ഡി അനിൽകുമാറും കമ്പനി ഡയറക്ടറായ മേജർ രവിയും ചേർന്ന് തുക തട്ടിയെന്നാണ് ആരോപണം.
ഈശ്വരാ.. എന്തൊക്കെയാണ് കേള്‍ക്കുന്നത്..!അവന്‍ നാട്ടുകാരോട് പറഞ്ഞത്.. ന ടുക്കുന്ന സംഭവം ഇടുക്കിയില്‍
വ്യാഴാഴ്ച രാവിലെ 10 മണിക്ക് അമ്പലപ്പുഴ സ്‌റ്റേഷനിൽ ഹാജരാകാൻ മേജർ രവിയോട് ഹൈക്കോ ടതി നിർദ്ദേശിച്ചിരുന്നു. അമ്പലപ്പുഴ സ്വദേശി ഷൈൻ നൽകിയ പ രാതിയെ തുടർന്നാണ് മേജർ രവി, അനിൽ നായർ എന്നിവരോട് സ്‌റ്റേഷനിൽ ഹാ ജരാകാൻ ഉത്തരവിട്ടത്.
എന്നാൽ താൻ സ്ഥലത്തില്ലെന്നും ഹാ ജരാകാൻ കഴിയില്ലെന്നും മേജർ രവി ഹൈ ക്കോടതിയെ അറിയിച്ചു. സ്‌റ്റേഷനിൽ ഹാ ജരാകുന്ന ഇരുവരെയും അമ്പലപ്പുഴ കോടതിയിൽ ഹാ ജരാക്കണമെന്നും ഹൈക്കോ ടതി നിർദ്ദേശിച്ചിരുന്നു.
തിരുവനന്തപുരത്ത് നാടിനെ നടുക്കിയ സംഭവം.. വാപ്പയെയും ഉമ്മിയെയും ഒന്നു ചേർക്കാൻ നോക്കി ഒടുവിൽ
സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് ഇരുവരും ചേർന്ന് 2.10 കോടി രൂപ തട്ടിയെടുത്തെന്നാണ് ഷൈനിന്റെ പരാതിയിൽ പറയുന്നത്. ഭൂരിഭാഗം പണവും മേജർ രവിയുടെ അക്കൗണ്ടിലേക്കാണ് നൽകിയത്. പ്രതിമാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് തുക നൽകിയതെന്നും എന്നാൽ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയില്ലെന്നും നൽകിയ പണം തിരികെ നൽകിയില്ലെന്നും ഷൈൻ ആരോപിച്ചു.
അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനിൽ ഷൈൻ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഷൈൻ കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി നിർദേശപ്രകാരം അമ്പലപ്പുഴ പോലീസ് കേസെടുക്കുകയായിരുന്നു.
രണ്ട് പ്രാവശ്യവും ക്ഷതം പറ്റിയത് ഒരേ സ്ഥലത്ത്, ആശങ്കയിൽ ഡോക്ടർമാർ, പ്രാർത്ഥനയിൽ കേരളക്കര