രണ്ട് പ്രാവശ്യവും ക്ഷതം പറ്റിയത് ഒരേ സ്ഥലത്ത്, ആശങ്കയിൽ ഡോക്ടർമാർ, പ്രാർത്ഥനയിൽ കേരളക്കര
രണ്ട് പ്രാവശ്യവും ക്ഷതം പറ്റിയത് ഒരേ സ്ഥലത്ത്, ആശങ്കയിൽ ഡോക്ടർമാർ, പ്രാർത്ഥനയിൽ കേരളക്കര
മരണത്തിനും ജീവിതത്തിനുമിടയിലെ സന്ധികളിലൂടെ പലവട്ടം കടന്നുപോയ മലയാളികളുടെ പ്രിയപ്പെട്ട വാവ സുരേഷ് വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനുള്ള കഠിന പരിശ്രമത്തിലാണ്. പത്തുമാസത്തിനിടെ നേരിടേണ്ടി വന്ന മൂന്ന് അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട ആശ്വാസത്തിലാണ് മലയാളികളുടെ സ്വന്തം വാവ സുരേഷ്
തിരുവനന്തപുരത്ത് നാടിനെ നടുക്കിയ സംഭവം.. വാപ്പയെയും ഉമ്മിയെയും ഒന്നു ചേർക്കാൻ നോക്കി ഒടുവിൽ
ഒടുവിൽ സംഭവിച്ച വാഹനാപകടത്തിലെ ചികിത്സക്ക് ശേഷം സജീവമായി മടങ്ങി വരുവാൻ ഒരുങ്ങുകയാണ് വാവ സുരേഷ്. ബുധനാഴ്ച രാവിലെ പത്തുമണിയോടെ കിണറ്റിൽ വീണ പാമ്പിനെയെടുക്കാൻ സഹായം തേടിയുള്ള ഫോൺ വിളി വന്നതോടെ, ആലപ്പുഴ ചെങ്ങന്നൂർ കരക്കാട്ടേക്കു പോകുന്ന വഴിയിൽ ജില്ലാതിർത്തിയിൽ തട്ടത്തുമലയിലായിരുന്നു വാവ സുരേഷ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുക ആയിരുന്നു.
ഉടൻതന്നെ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തി വാവയെയും ഡ്രൈവർ നന്ദുവിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. അപകടത്തിൽ മൂക്കലിന് പൊട്ടലും സ്‌പൈനൽ കോർഡിനു ക്ഷതവുമേറ്റു. വാവ ഇപ്പോൾ വിശ്രമത്തിലാണ്. മെഡിക്കൽ കോളേജിനടുത്ത മുറിയിലാണ് വാവ ഇപ്പോൾ വിശ്രമത്തിൽ കഴിയുന്നത്.
ഒന്നും പറയാതെ ചിരിച്ചുകൊണ്ട് അവൻ ഈ ലോകത്തോട് യാത്രപറഞ്ഞു… നടുക്കം മാറാതെ നാട്
നേരത്തെ ഉണ്ടായ അപകടത്തിലും വാവ സുരേഷിന്റെ സ്‌പൈനൽ കോർഡിനു ക്ഷതമേറ്റിരുന്നു. ഇപ്പോളും അതെ സ്ഥാനത്തു തന്നെ ക്ഷതം ഉണ്ടായതിനാൽ ഡോക്റ്റർമാർ ആശങ്കയിലാണ്. രണ്ടാഴ്ചത്തെ നിരീക്ഷത്തിനു ശേഷം സുഖപ്പെട്ടില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്റ്റർമാർ വാവയോടു പറഞ്ഞിരിക്കുന്നത്.
എന്നാൽ അതിന്റെ ആവശ്യം വേണ്ടി വരില്ലെന്നും വളരെപ്പെട്ടന്ന് തന്നെ കർമ്മരംഗത്തു തിരിച്ചു വരുവാൻ ആകുമെന്നാണ് വാവ സുരേഷിന്റെ പ്രതീക്ഷ. പത്തുമാസത്തിനിടെ മൂന്നാമത്തെ അപകടമാണിത്. അതിൽ ഏറ്റവും ഭീകരം ഈ ജനുവരി 13 നു ഉണ്ടായ വാഹനാപകടം ആയിരുന്നു. അതിന്റെ പരിക്കിൽ നിന്നും മോചിതനാകും മുൻപ് അതേമാസം 31 കോട്ടയത്ത് വെച്ച് പാമ്പുകടി. ഇപ്പോൾ ഒരു വാഹനാപകടം കൂടി.
പരിശോധനാ ഫലം പുറത്ത്, ജോമോന്റെ ര ക്തം പരിശോധന റിപ്പോർട്ട് – പോലീസ് ഞെട്ടി
കോട്ടയത്ത് വെച്ചുള്ള പാമ്പുകടിയിൽ നിന്നും ഏറെ പണിപ്പെട്ടാണ് വാവ സുരേഷ് സാധാരണ ജീവിതത്തിലേക്കു തിരിക എത്തിയത് .
ഈശ്വരാ.. എന്തൊക്കെയാണ് കേള്‍ക്കുന്നത്..!അവന്‍ നാട്ടുകാരോട് പറഞ്ഞത്.. ന ടുക്കുന്ന സംഭവം ഇടുക്കിയില്‍