തിരുവനന്തപുരത്ത് നാടിനെ നടുക്കിയ സംഭവം.. വാപ്പയെയും ഉമ്മിയെയും ഒന്നു ചേർക്കാൻ നോക്കി ഒടുവിൽ
തിരുവനന്തപുരത്ത് നാടിനെ നടുക്കിയ സംഭവം.. വാപ്പയെയും ഉമ്മിയെയും ഒന്നു ചേർക്കാൻ നോക്കി ഒടുവിൽ
കുടുംബ വഴക്കിനെ തുടർന്ന് ദമ്പതികളെ വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ തിരുവനന്തപുരത്തെ നടുക്കുന്നതു. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആ ത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെ നിഗമനം. തിരുവനന്തപുരത്ത് കമലേശ്വരത്ത് ദമ്പതികളെ വീടിനുള്ളിലാണ് മ രിച്ച നിലയിൽ കണ്ടെത്തി. വലിയവീട്ടിൽ ലെയ്‌നിൽ കമാൽ റാഫി (52), ഭാര്യ തസ്‌നി (47 ) എന്നിവരാണ് മ രിച്ചത്.
പരിശോധനാ ഫലം പുറത്ത്, ജോമോന്റെ ര ക്തം പരിശോധന റിപ്പോർട്ട് – പോലീസ് ഞെട്ടി
ഭാര്യയെ കൊ ലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയെ കയർ മുറുക്കി കൊ ലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. കമാൽ റാഫിയെ തൂ ങ്ങി മ രിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം വാപ്പ ചെയ്ത കടുംകൈയിൽ അനാഥരായി നിലവിളിക്കുകയാണ് ഇവരുടെ മൂന്നുമക്കൾ. കമാൽ റാഫിയും ഭാര്യ തസ്നിയും തമ്മിൽ വഴക്കും തർക്കവും പതിവാണെങ്കിലും അവരെ തങ്ങൾക്കു നഷ്ട്ടപ്പെടുന്ന അവസ്ഥയിലേക്ക് അതേത്തുന്നെന്ന് കുട്ടികൾ കരുതിരുന്നില്ല. മാതാപിതാക്കൾ അകന്നു ജീവിക്കുമ്പോളും ഇവരെ കൂട്ടിയിണക്കുവാൻ ഇവർ പരിശ്രമിച്ചിരുന്നു.
എലിസബത്ത് തന്നെ വിട്ട് പോയത് പറഞ്ഞ് ബാല – മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചത് ഇങ്ങനെ
എന്നാൽ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുത്തിയാണ് വാപ്പ ഉമ്മച്ചിയെ കൊ ലപ്പെടുത്തി ലോകത്തോട് വിടപറഞ്ഞത്. ഏറെ വർഷകാലം ഗൾഫിൽ ആയിരുന്നു റാഫി. തുടർന്ന് നാട്ടിൽ തിരിച്ചെത്തി കാറുകളുടെ സ്പെയർ പാർട്ട്സ് ബിസിനസ് നടത്തിരുന്നു. മകൻ ഖലീഫ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് നടുക്കുന്ന സംഭവം പുറം ലോകമറിഞ്ഞത്. കിടപ്പ് മുറിയിൽ രണ്ടു കട്ടിലുകൾക്ക് നടുവിലായി കിടക്കുന്ന നിലയിലായിരുന്നു തസ്‌നീമിന്റെ മൃ തദേഹം.
കഴുത്തിൽ കയർ കൊണ്ടുള്ള കു രുക്കുണ്ടായിരുന്നു. ഈ കയറിന്റെ മറ്റേ അറ്റം ഉപയോഗിച്ച് ശുചിമുറിയിലെ ജനലിൽ കുരുക്കിട്ടു തൂ ങ്ങിയ നിലയിലായിരുന്നു റാഫിയുടെ മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയിൽ മുറിയിൽ നിന്നും കമാൽ എഴുതിയതെന്ന് കരുതുന്ന ആ ത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
പ്രാർത്ഥനയിൽ കേരളക്കര, വാവ സുരേഷിന് സംഭവിച്ചത് കണ്ടോ
കുടുംബപ്രശ്‌നങ്ങളാണ് മര ണത്തിന് കാരണമെന്നാണ് എഴുതിയിരിക്കുന്നത്. കന്യാകുമാരി തേങ്ങാപ്പട്ടണം സ്വദേശിയായ റാഫിയും കുലശേഖരം സ്വദേശിനിയായ തസ്‌നീമും വർഷങ്ങളായി തിരുവനന്തപുരത്താണു താമസം. കോ വിഡ് പ്രതിസന്ധിയിൽ ബിസിനസ് മുന്നോട്ടുപോയില്ല. പിന്നീട് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ മൂത്തമകൻ കോളജ് വിട്ടെത്തിയപ്പോൾ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം മുട്ടിയിട്ടും ഫോണിൽ വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ പൂന്തുറ പൊ ലീസിൽ വിവരമറിയിച്ചു.
കുറച്ച് നാളായി ഭാര്യമായി പിണങ്ങി കമാൽ റാഫി ഫ്‌ളാറ്റിൽ മകനോടൊപ്പമായിരുന്നു താമസം. ഭാര്യ തസ്‌നിം സമീപത്തുള്ള തന്റെ ബന്ധുവീട്ടിൽ രണ്ട് പെൺമക്കളുടെ കൂടെയായിരുന്നു. റാഫിയ്ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കാൻ എല്ലാദിവസവും തസ്‌നിം വരുന്നുണ്ടായിരുന്നു. അങ്ങനെ വന്ന സമയത്താണ് റാഫി കൊ ലചെയ്തതെന്നാണ് പൊലീസ് കരുതുന്നത്.
ഒന്നും പറയാതെ ചിരിച്ചുകൊണ്ട് അവൻ ഈ ലോകത്തോട് യാത്രപറഞ്ഞു… നടുക്കം മാറാതെ നാട്