വിസ്മയ കേ സിൽ കടുത്ത തീരുമാനങ്ങളു മായി DGP ലോക്‌നാഥ് ബഹ്‌റ രംഗത്ത്.. കേട്ട് കൈയടിച്ച് കേരളക്കര
വിസ്മയ കേ സിൽ കടുത്ത തീരുമാനങ്ങളു മായി DGP ലോക്‌നാഥ് ബഹ്‌റ രംഗത്ത്.. കേട്ട് കൈയടിച്ച് കേരളക്കര
വിസ്മയയുടെ മ ര ണ ത്തെ കേരളത്തെ അകെ ഞെ ട്ടിച്ചിരിക്കുകയാണ്. വിസ്മയയെ പീ ഡി പ്പി ച്ചു മ ര ണ ത്തിലേക്ക് ത ള്ളിവിട്ട കിരണിനു പരമാവധി ശി ക്ഷ കിട്ടണം എന്ന് വീട്ടുകാർക്ക് ഒപ്പം തന്നെ ഓരോ കേരളീയനും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വിസ്മയ കേ സി ൽ നിർണ്ണായക തീരുമാനം പങ്കു വെക്കുകയാണ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ.
Also read : വിസ്മയടെ കാര്യത്തിൽ ജഗതിയുടെ മകൾ പാർവതി പറഞ്ഞത് കേട്ടോ? വീഡിയോ വൈറലാകുന്നു…
അദ്ദേഹം പറയുന്നത്. ശാസ്താംകോട്ടയിലെ വിസ്മയയുടെ സംഭവം വളരെ ദുഃ ഖം ഉളവാക്കുന്ന ഒന്ന് തന്നെയാണ്. കേരളത്തിലെ മൊത്തം ജനതയെ ഇത് സങ്ക ടത്തിലാക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെ അപൂർവം ആയ ഒന്ന് തന്നെ ആണ് നമ്മുടെ സമൂഹത്തിൽ. നമ്മുടെ സമൂഹം വളരെ സഹിഷ്ണതയുള്ളതു തന്നെയാണ്, അതുപോലെ തന്നെ വളരെ പുരോഗമനമായ സമൂഹമാണ്.
പക്ഷെ ഇങ്ങനെ ഒരു സംഭവം ഉണ്ടായി. ഇത്തരത്തിലുള്ള കു റ്റ കൃ ത്യ ങ്ങൾ ഒരിക്കലും ഞങ്ങൾ വിട്ടു കൊടുക്കുവാൻ പോകുന്നില്ല. ദക്ഷിണ മേഖല ഐ. ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുമെന്ന് ലോക്നാഥ് ബെഹ്റ അറിയിച്ചു. ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അ ന്വേഷണം വിലയിരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. കു റ്റവാ ളി ക ൾക്കെതിരെ മുൻവിധി ഇല്ലാതെ ക ർശന നിയ മ ന ട പടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അ ന്വേഷണം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതുപോലെ തന്നെ ഈ കേ സിൽ പ്രത്യക്ഷമായോ പരോക്ഷമായോ ആരെങ്കിലും ഉ ൾ പ്പെട്ടിട്ടുണ്ടോ എന്ന് അ ന്വേഷിക്കും. ആരെങ്കിലും ഉൾപെട്ടിട്ടുണ്ടെങ്കിൽ നി യ മ പ രമായി നടപടികൾ അവരുടെ പേരിൽ എടുക്കുന്നതായിരിക്കും. സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമങ്ങൾ തുടരും.
സ്ത്രീകളുടെ സുരക്ഷക്ക് പ്രഥമ പരിഗണന കൊടുക്കും. ഗാ ർ ഹി കമായോ, ബാഹ്യമായോ, സൈ ബർ ഇടങ്ങളിലോ അവർക്കു നേരിടേണ്ടി വരുന്ന വെ ല്ലു വിളികൾക്കു വളരെ സത്വരമായി നേരിടുവാൻ ചില സംവിധാനങ്ങൾ ഒരുക്കി കഴിഞ്ഞിട്ടുണ്ട്, അതുപോലെ ചില മാറ്റങ്ങളും പെട്ടന്ന് തന്നെ കൊണ്ട് വരുന്നതായിരിക്കും.
അതേസമയം വിസ്‍മയുടെ ഭർത്താവ് കിരണിൻറെ അ റ സ്റ്റ് രേഖപ്പെടുത്തി. ഗാർ ഹിക പീ ഡ ന കു റ്റ ങ്ങ ൾ ചുമത്തിയാണ് കിരണിനെതിരെ കേ സ്. വകുപ്പുകൾ പിന്നീട് ചു മ ത്തും. വിസ്മയ മ രി ക്കു ന്നതിന് തലേദിവസം മ ർ ദ്ദി ച്ചിട്ടില്ലെന്നാണ് കിരണിൻറെ മൊ ഴി. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വ ഴ ക്കു ണ്ടായി.
Also read : വിസ്മയ കേ സിൽ പി ടികൂടിയ ഭർത്താവ് കിരണിന്റെ മൊ ഴി പുറത്ത്! അവൾ മ രി ച്ച ദിവസം ബെഡ്‌റൂമിൽ നടന്നത്!
ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നി ല പാ ടെടുത്തുവെന്നും കിരൺ പറഞ്ഞു. തന്റെ മാതാപിതാക്കൾ ഇടപെട്ട് പ്ര ശ്നം പ രി ഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി ജീ വൻ ഒ ടു ക്കുക ആയിരുന്നു എന്നാണ് കിരൺ നൽകിയ മൊ ഴി . വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി പതിവായി ത ർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വ ഴ ക്കു ണ്ടായതെന്നും കിരൺ പറഞ്ഞു.
വിസ്മയയും ഭർത്താവ് കിരണും തമ്മിൽ തിങ്കളാഴ്ച്ച പുലർച്ചെ വരെ വ ഴ ക്കു ണ്ടായിരുന്നുവെന്ന് സമ്മതിച്ച് കിരണിന്റെ മാതാപിതാക്കൾ. വിസ്മയയുടെ മൊബൈൽ ഫോൺ അവർക്ക് നൽകാൻ കിരൺ വിസമ്മതിച്ചു. വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട വിസ്മയയോട് പിറ്റേദിവസം പോകാമെന്ന് പറഞ്ഞ് തങ്ങൾ സമാധാനിപ്പിച്ചുവെന്നും കിരണിന്റെ മാതാപിതാക്കൾ പറഞ്ഞു.
പ്ര ശ്നം പരിഹരിച്ച് ഞങ്ങൾ വീടിന്റെ താഴേ നിലയിലേക്ക് തിരിച്ച് വന്നു. കുറച്ച് സമയം കഴിഞ്ഞ് ബഹളം കേട്ട് വീണ്ടും മുകളിൽ ചെന്നപ്പോൾ വിസ്മയയെ ബെഡിൽ കിടത്തി കിരൺ പ്രാ ഥ മിക ശുശ്രൂ ഷ നൽകുന്നതാണ് കാണാൻ സാധിച്ചത്. തുടർന്നു പുലർച്ചെ 3.45 ഓടെ ആശുപത്രിയിൽ എത്തിച്ചു. അവിടെയെത്തി 5 മിനിട്ട് കഴിഞ്ഞാണ് മ രി ച്ച വിവരം അറിഞ്ഞത്. ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ വിസ്മയ ബോ ധ ര ഹി തയായിരുന്നുവെന്നും കിരണിന്റെ മാതാപിതാക്കൾ തുറന്നു പറഞ്ഞു.
Also read :ദൈവമേ മറ്റൊരു ഞെട്ടിക്കുന്ന സംഭവം, വിസ്മയയ്ക്ക് പിന്നാലെ അർച്ചനയും, സംഭവിച്ചതറിഞ്ഞ് ഞെട്ടിത്തരിച്ച്