അ ടിയുടെകൂടെ ഇ രുട്ടടിയും, ഈ വാർത്ത കൂടിയെത്തിയപ്പോൾ ജ യിലി ൽ ആകെ തക ർന്ന് കിരൺ

Read Time:4 Minute, 38 Second

അ ടിയുടെകൂടെ ഇ രുട്ടടിയും, ഈ വാർത്ത കൂടിയെത്തിയപ്പോൾ ജ യിലി ൽ ആകെ തക ർന്ന് കിരൺ

വിസ്മയ കേ സി ൽ പ്ര തി യായ കിരൺ കുമാർ. കിരൺ വിസ്മയയോട് ചെയ്ത ക്രൂ ര തയുടെ ചിത്രങ്ങൾ മലയാളികളെ അകെ വേ ദനി പ്പിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന കിരൺ കുമാറിനെ തെ ളിവു കളുടെ അടിസ്ഥാനത്തിൽ സർവീസിൽ നിന്ന് പി രിച്ചുവിട്ട വാർത്ത കൈയ്യടികളോടെ ആണ് കേരളക്കര ഏറ്റെടുത്ത്.

നടൻ സിദ്ധാർഥിന് 40 വയസായിരുന്നു.. ആശുപത്രിയിലെത്തിച്ചപ്പോഴും എല്ലാം കഴിഞ്ഞിരുന്നു, ആ ദരാഞ്ജലികൾ

വ കുപ്പ് തല അന്വേ ഷണത്തിൽ കിരണിനെതിരായ കു റ്റങ്ങ ൾ തെ ളിഞ്ഞതാണെന്നും വകുപ്പിന്റെ അന്തസ്സിനു ഇ ടിവുണ്ടായെന്നും കിരണ്കുമാറിനെ പി രിച്ചു വിട്ടത് കൊണ്ട് അറിയിച്ചു നടത്തിയ വാർത്ത സമ്മേളനത്തിൽ സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

സ്ത്രീ ധനത്തെ ചൊല്ലിയുള്ള പീ ഡ നത്തെ തുടർന്ന് ഭാര്യ മ ര ണപ്പെട്ടത് മൂലം ഭർത്താവിനെ സെർവീസിൽ നിന്നും പി രിച്ചു വിട്ട സംഭവം കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും.

കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് സംസ്ഥാന മോട്ടോർ വാഹന വ കുപ്പ് കൊല്ലം ജില്ലാ റീജണൽ ഓ ഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇ ൻസ്‌ പെക്ടർ ആയ കിരൺ കുമാറിനെ സെർവിസിൽ നിന്നും പി രിച്ചു വിട്ടത്. കേരളം സിവിൽ സർവീസ് ച ട്ടം അനുസരിച്ചായിരുന്നു ന ട പടി.

എന്നാൽ ഇത് സംബന്ധിച്ച ഉ ത്ത രവ് ഇറക്കിരുന്നില്ല. അ ന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് സെ ർവിസിൽ നിന്ന് പി രിച്ചു വിടുന്നത് അപൂ ർവമായ ന ട പടിയാണ്.

സ്വന്തം ജീവൻ പോലും മറന്ന് ചല നമറ്റ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് നേഴ്സ് ശ്രീജ

കിരണിനു ഇനി സർക്കാർ സെർവീ സിൽ ജോലി ലഭിക്കുകയോ പെൻഷൻ മുതലായ ആനുകൂല്യങ്ങൾ ലഭിക്കുകയോ ഇല്ല.

അതെ സമയം ഇന്നലെ കിരണിനെ പി രി ച്ചു വിട്ട ഉ ത്ത രവ് ഇറങ്ങിരിക്കുകയാണ്. പിരി ച്ചു വിടാതിരിക്കുവാൻ പതിനഞ്ചു ദിവസത്തിനകം വിശ ദീകരണം തേടി നോ ട്ടീസ് അയച്ചിരുന്നു. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ്, പി രിച്ചുവിട്ടു കൊണ്ടുള്ള ഉ ത്ത രവ് പുറത്തു ഇറങ്ങിയത്..

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെയുള്ള കേ സ് ര ജി സ്റ്റർ ചെയ്തതെന്ന് കിരൺ കുമാർ മറുപടിയിൽ പറഞ്ഞതെന്നാണ് ലഭിക്കുന്ന സൂചനകൾ.

കോ ട തി കണ്ടെത്തുന്നതിന് മുൻപ് താൻ കു റ്റക്കാ രാണെന്ന് മോട്ടോർ വാഹന വകുപ്പ് വി ധി ക്കുന്നത് നി യ മ ലം ഘ നമാണ്. സാമാന്യ നീ തി തനിക്കു ല ഭി ച്ചില്ല. മാധ്യമ ശ്രദ്ധ നേടാൻ വേണ്ടി മാത്രമാണ് അന്വേ ഷണ ഉ ദ്യോഗസ്ഥൻ റി പ്പോർട് തയ്യാറാക്കിയത്.

തന്നെ സെർവീസിൽ നിന്ന് മാറ്റുക എന്നത് മാത്രമായിരുന്നു അ ന്വേഷണ സം ഘത്തിന്റെ ലക്‌ഷ്യം. ജു ഡീഷ്യ ൽ ക സ്റ്റഡി യിൽ ആയതിനാൽ തന്റെ ഭാഗം നേരിട്ട് ബോ ധിപ്പിക്കുവാൻ കഴിഞ്ഞില്ലെന്നും അതിനുള്ള അവസരം നൽകണം എന്നുമാണ് കിരൺ കുമാറിന്റെ വി ശദീകരണം.

ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹം.. കമന്റിട്ട് ധന്യയെ ഞെ ട്ടിച്ച Malabar gold പൊളി തന്നെ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആഗ്രഹം.. കമന്റിട്ട് ധന്യയെ ഞെ ട്ടിച്ച Malabar gold പൊളി തന്നെ
Next post മാതാപിതാക്കൾ കണ്ടിരിക്കണം, കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന് സംഭവിച്ചത്