പിടിയിലായവരുടെ മൊബൈൽ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച കണ്ട് ഞെ ട്ടിത്തരിച്ച് ഉദ്യോഗസ്ഥർ
പിടിയിലായവരുടെ മൊബൈൽ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച കണ്ട് ഞെ ട്ടിത്തരിച്ച് ഉദ്യോഗസ്ഥർ
മഹാരാഷ്ട്രയിലെ കോലാപൂരിനെ ഞെ ട്ടിച്ച ഉടുമ്പ് കേ സിൽ ഒരാൾ കൂടി അറ സ്റ്റിൽ ആയി. വനത്തിൽ അ തിക്രമിച്ച് കയറി ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച കേ സിൽ മൂന്ന് പേരെ പോലീസ് നേരത്തെ തന്നെ അറ സ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് യുവാവിനും കുടുംബത്തിനും സംഭവിച്ചത് കണ്ടോ?
ബാംനോളി സ്വദേശിയായ യുവാവ് ആണ് ഇപ്പോൾ അറ സ്റ്റിലായത് എന്നാണ് ലഭിക്കുന്ന വിവരം. വേ ട്ടയ്ക്കായി ഇയാളും സുഹൃത്തുക്കൾക്കൊപ്പം കാട്ടിൽ അ തിക്രമിച്ച് കയറിയതായി പോ ലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാളുടെ അറ സ്റ്റ്.
ഉടുമ്പിനെ ആക്ര മിച്ച സംഭവത്തിൽ മൂന്ന് പേരെയാണ് പോ ലീസ് നേരത്തെ അറ സ്റ്റ് ചെയ്തത്. ഹവിറ്റ് ഗ്രാമത്തില്‍ നിന്ന് ഒരാളെയും, രത്നഗിരി സ്വദേശികളായ രണ്ട് പേരെയുമാണ് പോ ലീസ് അ റസ്റ്റ് ചെയ്തത്.
സുരേഷ് ഗോപി മാതൃകയാണ്..! താരമെന്ന നിലയിലും എം പി എന്ന നിലയിലും ഒന്നാമൻ തന്നെ
മഹാരാഷ്ട്രയിലെ കോലാപൂരിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്റെ ഉള്‍വനത്തിലാണ് കേ സിനാസ്പദമായ സംഭവം നടന്നത്. മാർച്ച് 31 ന് ഹവിറ്റ് ഗ്രാമത്തിലെ യുവാവ് തന്റെ സുഹൃത്തുക്കളെ വിളിച്ച് കാട്ടിലേക്ക് പോകാമെന്ന് പറയുകയായിരുന്നു.
ഇപ്പോൾ, അറസ്റ്റിലായ യുവാവൊഴിച്ച് മറ്റ് മൂന്നുപേരുടെ കൈയ്യിലും നാടൻ തോ ക്കുകൾ ഉണ്ടായിരുന്നു. തോ ക്കുമായി യുവാക്കൾ വനത്തിനുള്ളിലേക്ക് അ തിക്രമിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു.
മലപ്പുറത്ത് ഇന്ന് നടന്ന ഞെ ട്ടിക്കുന്ന സംഭവം, പിതാവ് ചെയ്തത് കണ്ടോ
തുടർന്ന് നടത്തിയ അ ന്വേഷണത്തിലാണ് ഇവരെ പി ടികൂടാനായത്. തോ ക്കിന് ലൈ സൻസ് ഇല്ലെന്ന് പ്ര തികൾ വ്യക്തമാക്കി.
ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇവരുടെ മൊബൈൽ ഫോൺ പരി ശോധിച്ചപ്പോഴാണ് ഉടുമ്പിനെ ലൈം ഗികമായി പീ ഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ കണ്ടത്. ബംഗാള്‍ മോ ണിറ്റര് ലിസാര്‍ഡ് എന്നറിയപ്പെടുന്ന വളരെ വ്യത്യസ്ത വിഭാഗത്തില്‍ പെടുന്ന ഉടുമ്പിനെ ആണ് ഇവർ ലൈംഗി കമായി പീ ഡിപ്പിച്ച് കൊ ലപ്പെടുത്തിയത്.
ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ കണ്ണ് നിറഞ്ഞുപോകും
കു റ്റം തെളിയിക്കപ്പെട്ടാല്‍ വ ന്യജീവി സംര ക്ഷണം നിയ മമനുസരിച്ച് പ്ര തികള്‍ക്ക് ഏഴ് വര്‍ഷം വരെ ത ടവ് ശി ക്ഷ ലഭിക്കുന്നതാണ്. കോ ടതി ഇവരെ റിമാ ൻഡ് ചെയ്തിരിക്കുകയാണ്. കേ സ് വളരെ ഗൗരവമേറിയതാണെന്ന് ഡി വിഷണൽ ഫോ റസ്റ്റ് ഓഫീസർ വിശാൽ മാലി പറഞ്ഞു. യുവാക്കളുടെ ഫോണിൽ നിരവധി മൃഗങ്ങളുടെ ഫോട്ടോകൾ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അമ്മയുടെ കു റ്റസമ്മത മൊ ഴി പുറത്ത്, ന ടുക്കം മാറാതെ നാട്ടുകാരും പോ ലീസും