രാഖിലിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാതെ നാട്ടുകാർ, വീട്ടിലെ അവസ്ഥ ദ യനീയം
രാഖിലിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാതെ നാട്ടുകാർ! വീട്ടിലെ അവസ്ഥ ദ യനീയം
ബി ഡി എസ് ഹൗസ് സർജൻസി വിദ്യാർഥിനി മാനസയെ കൊ ലപ്പെ ടുത്തിയ ശേഷം പ്ര തി യായ രാഖിലിന്റെയും മാനസയുടെയും മൃ തദേ ഹങ്ങ ൾ ഇന്നലെ സംസ്കരിച്ചു. സുഹൃത്തുക്കളും കൂട്ടുകാരും പരിചയമില്ലാത്ത അവരുമായി നിരവധി പേരാണ് പ്രണയ പ കയിൽ ഒടുങ്ങിയ മാനസയെ ഒരു നോക്കു കാണുവാനും അ ന്ത്യാഞ്ജലി അർപ്പിക്കാനുമായി എത്തിയത്.
മാനസയെ അവസാനമായി വീട്ടിൽ എത്തിച്ചപ്പോൾ.. രാഖിലിന്റെ വീട്ടിലെ അവസ്ഥ ഇങ്ങനെയും
എന്നാൽ ഇപ്പോൾ പ്ര തിയായ രാഖിലിന്റെ വീട്ടിലെ അവസ്ഥയാണ് പുറത്തെത്തുന്നത്. അയൽവാസികൾ പോലും ഇങ്ങോട്ടേക്ക് എത്താത്ത അവസ്ഥയാണ്. മകൻ ഒരു പെൺകുട്ടിയെ കൊ ലപ്പെ ടുത്തി. പിന്നാലെ അവനും ആ ത്മ ഹ ത്യ ചെയ്തു. ഇത് വീട്ടുകാർക്ക് താ ങ്ങാവുന്നതിലും അധികമായി രാഖിലിന്റെ അച്ഛൻ രഘൂത്തമനും അമ്മ അഞ്ജലിയുമാണ് വീട്ടിലുള്ളത്.
സംഭവദിവസം രാത്രി വരെ രാഖിലിന്റെ വീട്ടുകാർ ഒന്നും അറിഞ്ഞിരുന്നില്ല. മാനസയുടെ അമ്മ മകൾ കൊ ല്ല പ്പെട്ട വിവരം അറിഞ്ഞത് ടിവിയിലൂടെ ആണ്. എന്നാൽ രാഖിലിന്റെ വീട്ടിൽ ദിവസങ്ങളായി ടിവി കേടാണ്. അതിനാൽ വീട്ടിൽ ആരും ഒന്നും അറിഞ്ഞില്ല. രാഖിലിന്റെ ചിത്രങ്ങളും അന്നേദിവസം പുറത്തു വരാത്തതിനാൽ നാട്ടുകാരിൽ പലർക്കും ആളെ പിടികിട്ടിയതുമില്ല.
എന്നാൽ പിന്നീട് കാ ട്ടുതീ പോലെ വിവരം സ്ഥലവാസികൾക്കിടയിൽ പരന്നു. സംഭവമറിഞ്ഞ് വീടിന് അകലെ നിന്നും രാഖിലിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും വീട്ടുകാർ ഇക്കാര്യം അറിഞ്ഞില്ല എന്ന് മനസ്സിലാക്കി പലരും പാതിവഴിയിൽ തിരിച്ചു പോയി. നാട്ടുകാർ ചേർന്ന് പഞ്ചായത്ത് അംഗത്തെ വീട്ടിലേക്ക് പറഞ്ഞപ്പോഴാണ് വീട്ടുകാർ വിവരം ഒന്നും അറിഞ്ഞില്ല എന്ന് മനസ്സിലായത്.
ഒടുവിൽ രാത്രി 7 :30 ത്തോടെ പോ ലീ സ് ആണ് വിവരമറിയിച്ചത്. വിവരമറിഞ്ഞ് രഘുത്തമൻ ത ളർച്ചയോടെ കസേരയിൽ ഇരിക്കുകയാണ് ചെയ്തത്. പിന്നെ നിലവിളിയായി. രണ്ട് ദിവസം മുൻപ് രാഖിൽ വീട്ടിൽ വന്നിരുന്നു എന്നും കൊച്ചിയിൽ ഇന്റർവ്യൂന് പോയതാണെന്ന് പറഞ്ഞെന്നും കുടുംബം പറയുന്നു. പിന്നെ നി ലവിളിയായി.
മാനസയുമായി ഇനി അടുപ്പം ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പ് തന്നതെന്നും. മറ്റൊരു വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചതിനാൽ മാട്രിമോണി സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരുന്നതായി കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. രാഖിലിന്റെ കുടുംബം 23 വർഷത്തോളമായി മേലൂരിലെ വീട്ടിൽ താമസം ഉണ്ട്.
മറ്റൊരു പ്രണയം ത കർന്ന രാഖിലിനെക്കുറിച്ച് സഹോദരൻ പറഞ്ഞതു കേട്ടോ
എന്നാൽ രാഖിലിന്റെ മാതാപിതാക്കളുടെ വീടടായ കണ്ണൂരിലെ പള്ളിയാമലയിലെ വീട്ടിലാണ് രാഖിൽ വളർന്നതും താമസിച്ചതും. വല്ലപ്പോഴും എത്തിയാണ് കുടുംബത്തോടൊപ്പം താമസിക്കുന്നതിനാൽ മേലൂരിലെ ആരുമായും രാഹുലിനെ സൗഹൃദം ഇല്ല. പൊതുവേ ഉൾവലിഞ്ഞ സ്വഭാവമായിരുന്നു യുവാവിന്റത് എന്നും മാതാപിതാക്കളോട് പോലും അകലം പാലിക്കുന്ന രീതി ആയിരുന്നു എന്നും അയൽവാസിയും മുൻ പഞ്ചായത്ത് മെമ്പറുമായ സുരേന്ദ്രൻ പറഞ്ഞു.
രാഖിൽ ഒരു പെൺകുട്ടിയുമായി സ്നേഹബന്ധത്തിൽ ആയിരുന്നു എന്നും വിവാഹത്തിലേക്ക് അടുക്കുന്നു എന്നും വീട്ടുകാരിൽ നിന്നും സമീപകാലത്ത് അറിഞ്ഞിരുന്നു. പിന്നീട് ആ ബന്ധത്തിൽ എന്തെല്ലാമോ പ്ര ശ്നമുണ്ടായി പിരിഞ്ഞത് എന്നുമായിരുന്നു കേട്ടത്. രാഖിൽ ആ കുട്ടിയോട് പറഞ്ഞത് മുഴുവൻ ക ള്ളമായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി തന്നെ ബന്ധം ഒഴിവാക്കുകയായിരുന്നു എന്നാണ് വസ്തുത.
പെൺകുട്ടിയോട് രാഖിൽ പറഞ്ഞത് ഇവിടെ വലിയ ബിസിനസ് ഉണ്ട് എന്നും മറ്റുമായിരുന്നു. ഇല്ലാത്തത് പറഞ്ഞ് വിശ്വസിപ്പിക്കാൻ മിടുക്കനായിരുന്നു. നാട്ടിലും വളരെ മാന്യനായ എക്സിക്യൂട്ടീവ് ആയിരുന്നു രാഖിൽ നടന്നിരുന്നത്. എന്നാൽ എന്തായിരുന്നു രാഖിലിന്റെ തൊഴിൽ എന്ന് ആർക്കും അറിയില്ലായിരുന്നു.
ഒരിക്കൽ ചോദിച്ചപ്പോൾ ബാംഗ്ലൂരിൽ എം ബി എ പഠിക്കുകയാണെന്നും അത് പൂർത്തിയാക്കിയതിനു ശേഷം വിദേശത്തേക്ക് പോകാൻ ഇരിക്കുകയാണ് എന്നും പറഞ്ഞു. പിന്നീട് അത് ശരിയായില്ല എന്നും നാട്ടിൽ തന്നെ ഇന്റീരിയർ ഡിസൈനിങ് ചെയ്യുകയാണെന്നും പറഞ്ഞു.
അപൂർവമായി വീട്ടിലേക്ക് വരുമ്പോൾ പോലും പല കാറിൽ ആണ് വന്നിരുന്നത്. വന്നാൽ തന്നെ ഒന്ന് രണ്ട് ദിവസം വന്ന് പോകുന്നതായിരുന്നു രീതി. ഇടക്കാലത്ത് രാഖിൽ വന്ന് പോയപ്പോൾ ബന്ധുക്കളിൽ ചിലർ തന്നെ യുവാവിന്റെ ചെയ്തികളിൽ സംശ യം പ്രകടിപ്പിച്ചിരുന്നു എന്നുതന്നെ സുരേന്ദ്രൻ പറഞ്ഞു.
അച്ഛനെക്കാൾ പ്രായം, തന്നെ പീ ഡി പ്പിച്ച ഫാ റോബിൻ വടക്കുഞ്ചേരിയെ വിവാഹം ചെയ്യണം ആ 16കാരി കോ ട തി യിൽ