മറ്റൊരു പ്രണയം ത കർന്ന രാഖിലിനെക്കുറിച്ച് സഹോദരൻ പറഞ്ഞതു കേട്ടോ
മറ്റൊരു പ്രണയം ത കർന്ന രാഖിലിനെക്കുറിച്ച് സഹോദരൻ പറഞ്ഞതു കേട്ടോ
മൂന്നാം പഞ്ചരത്നത്തിന് ഉണ്ണി പിറന്നു
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോതമംഗലത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ കണ്ണൂർ സ്വദേശിയായ യുവാവ് വെ ടിവെ ച്ചു കൊ ലപ്പെടു ത്തി യത്. വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
കോതമംഗലം നെല്ലിക്കുന്ന് ഇന്ദിരാഗാന്ധി കോളേജിലെ ഹൗസ് സർജൻ കണ്ണൂർ നാറാത് സ്വദേശി ഇരുപത്തി നാലുകാരി ഡോക്ടർ പി വി മാനസയെയാണ് രാഖിൽ എന്ന യുവാവ് വെ ടിവെ ച്ചു കൊ ലപ്പെ ടുത്തിയത്. ഇതിനു പിന്നാലെ ഇയാളും സ്വയം വെ ടിവെ ച്ചു മ രി ച്ചു.
മാനസയുടെ ചെവിക്കരികിലും നെഞ്ചിലുമാണ് വെ ടിയേ റ്റ ത്. രാഖിൽ തലയിലേക്ക് സ്വയം വെ ടിവെ ക്കു ക ആയിരുന്നു. മറ്റൊരു പ്രണയം ത കർന്നതിനു ശേഷമാണ് രാഖിൽ മാനസയുടെ പുറകിൽ കൂടിയതെന്നു പുറത്തു വരുന്ന വിവരം. മാനസ ത ള്ളിപറഞ്ഞത് രാഖിലിനെ ഏറെ സ മ്മർദ്ദ ത്തിൽ ആക്കിയെന്നും സഹോദരൻ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
പണം ഉണ്ടാക്കിയാൽ മാനസയുമായുള്ള ബന്ധം തുടരാൻ ആകും എന്നായിരുന്നു പ്രതീക്ഷ. ജീവിതം ത കർന്നു എന്നും സഹോദരൻ രാഖിൽ തനിക്കു മെസ്സേജ് അയച്ചിരുന്നതായി രാഹുൽ പറയുന്നു. കൊ ലപാ ത കത്തിന് മുമ്പുള്ള ദിവസങ്ങളിൽ രാഖിൽ മാനസയെ വിളിച്ചു നാലഞ്ച് തവണ സംസാരിച്ചിരുന്നതായി സുഹൃത്തു ആദിത്യൻ പറഞ്ഞു.
ഇന്റീരിയർ ഡിസൈനിൽ രാഖിലിന്റെ പങ്കാളി ആയ ആദിത്യൻ പറയുന്നത്, മാനസ നിരന്തരം അവ ഗണിച്ചതോടെയാണ് പ, ക വർദ്ധിച്ചതെന്നാണ്. ബിസിനസ് ആവശ്യങ്ങൾക്ക് ആണെന്ന് പറഞ്ഞു വീട്ടുകാരെ തെ റ്റിദ്ധരിപ്പിച്ചാണ് രാഖിൽ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോയത്.
നിരവധി ക ള്ള ങ്ങ ൾ പറഞ്ഞാണ് രാഖിൽ മനസയുമായി അടുപ്പം ഉണ്ടാക്കിയത്. ബിസിനസ് മാനേജ്മെന്റിൽ പി ജി കഴിഞ്ഞതിനു ശേഷം, ദുബായിൽ ഒരു കമ്പനിയിൽ ഉന്നത പദവിയിൽ ആണ് താൻ എന്ന് രാഖിൽ മനേസയോട് പറഞ്ഞിരുന്നു. എന്നാൽ പിന്നിട് രാഖിൽ പറഞ്ഞ കാര്യം ക ള്ളത്ത രമെന്നു മനസിലാക്കിയ മാനസ, രാഖിൽ തെ റ്റിദ്ധരിപ്പിച്ച കാര്യം രാഖിലിനോട് ചോദിക്കുകയും ഇനി മുതൽ ശ ല്യപ്പെ ത്തരുതെന്നു പറയുകയും ചെയ്തിരുന്നു.
ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്ന ഋഷി രാജ് സിംഗിന്റെ വേറിട്ട കൊമ്പൻ മീശയും ജീവിതവും
എന്നാൽ പിന്നിടും ഇയാൾ മാനസയുടെ പിന്നിൽ കൂടുകയായിരുന്നു. തുടർന്ന് രാഖിലിന്റെ ശ ല്യം സഹിക്കുവാൻ ആകാതെ മാനസയും കുടുംബവും പോ ലീ സിൽ പ രാ തി നൽകി. രാഖിൽ ശ ല്യം ചെയ്യുന്നതയിൽ മാനസ വീട്ടുകാരെ അറിയിച്ചതോടു കൂടിയാണ് രക്ഷിതാക്കൾ പോ ലീ സിൽ പ രാ തി നൽകിയത്.
ഇതിനു പിന്നാലെ കണ്ണൂർ ഡി വൈ എസ് പി ഓഫീസിൽ വിളിച്ചു വരുത്തി രാഖിലിനെ താ ക്കി ത് ചെയ്യുകയും ചെയ്തു. ഇതൊക്കെയാണ് പ്ര തികാ രത്തിലേക്കും കൊ ലപാത കത്തിലേക്കും നയിച്ച കാരണങ്ങൾ അന്നെന്നാണ് ലഭിക്കുന്ന സൂചനകൾ.
ആരുമായി അടുത്ത് ഇടപെടുന്ന സ്വഭാവം ആയിരുന്നില്ല രാഖിലിന്. മൂന്ന് ആഴ്ച മുമ്പാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നിട് ഏതൊക്കെയാണ് ഇയാൾ ചെയ്തതെന്നും, തോ, ക്ക് എവിടെ നിന്ന് കിട്ടി എന്നും എല്ലാം അ ന്വേഷിക്കുകയാണ് പോ ലീ സ് സംഘം.
പ്ലൈവുഡ് വ്യാപാരി എന്ന് പറഞ്ഞാണ് ഇയാൾ കോതമംഗലത് വീട് വാടകക്ക് എടുത്തു താമസമാക്കിരുന്നത്. മാനസയുടെ ഹോസ്റ്റലിനു സമീപത്തു ആയിരുന്നു ഇത്. ഇവിടെ നിന്ന് മാനസയുടെ വരവും പോക്കും എല്ലാം രാഖിൽ നീരീക്ഷിച്ചിരിക്കാം. പിന്നീട് ആണ് കൊ ല പാ തകത്തിന് മു തിർന്നത്.
സാധാരണക്കാർക്ക് ഉപയോഗിക്കുവാൻ അനുമതി ഇല്ലാത്ത 7 . 62 mm പിസ്റ്റൾ ആണ് വെടി ഉതിർക്കുവാൻ രാഖിൽ ഉപയോഗിച്ചത്. ഈ തോക്ക് എങ്ങനെ കിട്ടി എന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്ന ചോദ്യം.
7 ജില്ലകൾ അടച്ചേക്കും, 408 കോടിയുടെ പദ്ധതി ഓണകിറ്റ്, 4 പ്രധാന അറിപ്പുകൾ