ആറ്റിങ്ങൽ ഇരട്ടകൊ ലപാതക കേസിലെ അനുശാന്തി, ആ വാർത്ത കേട്ട് അനുശാന്തിക്ക് പുഞ്ചിരി
ആറ്റിങ്ങൽ ഇരട്ടകൊ ലപാതക കേസിലെ അനുശാന്തി, ആ വാർത്ത കേട്ട് അനുശാന്തിക്ക് പുഞ്ചിരി
ആറ്റിങ്ങൽ ഇരട്ടക്കൊ ലപാ തകത്തിൽ പ്ര തി അനുശാന്തിക്ക് സു പ്രീംകോ ടതി ജാ മ്യം അനുവദിച്ചു. ആരോഗ്യ കാരണങ്ങളാലാണ് ജാ മ്യം അനുവദിച്ചത്. ശി ക്ഷ റ ദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർ ജി തീർപ്പാക്കുന്നതുവരെയാണ് ജാ മ്യം. കുഞ്ഞിനെയും ഭർതൃമാതാവിനെയും കൊ ന്ന കേ സിൽ ഇരട്ട ജീ വപര്യന്തമാണ് അനുശാന്തിക്ക് ലഭിച്ചത്.
കാവ്യ ധനേഷിനെ ഇടിച്ചിട്ട ബൈക്കുകാരനെ കണ്ടെത്തിയപ്പോൾ പോലീസും ഞെട്ടി! ഇതിന് പോലീസ് ഉത്തരം പറഞ്ഞേ തീരു
2014 ഏപ്രിൽ 16 നു ഉച്ചയ്ക്കായിരുന്നു ക്രൂ രകൃത്യം. ടെക്നോപാർക്കിലെ ഐടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജരായിരുന്ന നിനോ മാത്യുവും ടീം ലീഡറായിരുന്ന അനുശാന്തിയും തമ്മിൽ ഉടലെടുത്ത അതിരുവിട്ട പ്രണയമാണ് ഇരട്ട കൊ ലപാതകത്തിൽ ക ലാശിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഒരുമിച്ചു ജീവിക്കാനായി നാലു വയസ്സുകാരിയായ സ്വന്തം മകൾ സ്വാസ്തികയെയും ഭർത്തൃമാതാവ് ഓമനയെയും അനുശാന്തിയും നിനോയും ചേർന്ന് കൊ ലപ്പെടുത്തുകയായിരുന്നു. ആക്ര മണത്തിനിടെ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
ഈ കുറവുകളുള്ള പെണ്ണോ? ഞെട്ടി ആരാധകർ നടൻ വിശാൽ കെട്ടാനൊരുങ്ങുന്ന ആളെ കണ്ടോ?കോടി പുണ്യംകിട്ടും
കാ മദാഹം തീർക്കുന്നതിനു കുരുന്നു കുട്ടിയായ സ്വാസ്തികയെ അതിനെക്കാൾ ഉയരമുളള ദണ്ഡു കൊണ്ടു മർദിച്ചു കൊ ലപ്പെടുത്തിയ നിനോ മാത്യുവെന്ന കാ മുകന് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണു പ്രിൻസിപ്പൽ സെ ഷൻസ് ജ ഡ്ജി വി. ഷിർസി കൊ ലക്കയർ വി ധിച്ചത്.
പിഞ്ചുമകളെ കൊ ല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അ പമാനമാണെന്ന് കോ ടതി വിലയിരുത്തി. സ്ത്രീയാണെന്നതും ശാരീരിക അവശതകൾ പരിഗണിച്ചും കു റ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തിട്ടില്ല എന്നതിനാലും അവരെ വ ധശിക്ഷയിൽനിന്ന് ഒഴിവാക്കുകയാണെന്നു കോ ടതി ചൂണ്ടിക്കാട്ടിയിരുന്നു.
നാട്ടുകാരും വീട്ടുകാരും പരാജയപെട്ടു, കാട്ടിൽ ബോധമറ്റു കിടന്ന ഉടമയെ രക്ഷിച്ച ടോമി
ഇരുവർക്കും 62.5 ലക്ഷം രൂപവീതം പി ഴയും വി ധിച്ചു. വി ധിയിൽ നടുക്കമോ ദുഃഖമോ പ്രകടിപ്പിക്കാതെയും ചെയ്ത കു റ്റത്തിൽ പ ശ്ചാത്തപിക്കാതെയുമാണ് പ്ര തികൾ കോ ടതി മുറിയിൽ നിന്നു ജ യിലിലേക്കു പോയത്.
പുറത്തുവരുന്നത് കേരളത്തെ നാണിപ്പിക്കുന്ന റിപോർട്ടുകൾ…. 19 കാരിയോട് ചെയ്തത്