ഞാൻ പോകുന്നു, സ്‌കൂട്ടർ പാലത്തിലുണ്ടാകും! സ്വർണ്ണം അലമാരിയിൽ കാരണമറിഞ്ഞ് വിതുമ്പി അച്ഛൻ
ഞാൻ പോകുന്നു, സ്‌കൂട്ടർ പാലത്തിലുണ്ടാകും! സ്വർണ്ണം അലമാരിയിൽ കാരണമറിഞ്ഞ് വിതുമ്പി അച്ഛൻ
പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം രാവിലെ കാണാതായ സി എ വിദ്യാർത്ഥിനിയെ ആറ്റിൽ മ രിച്ച നിലയിൽ കണ്ടെത്തി. പ്രമാടം ഗ്രാമ പഞ്ചായത്തിലെ തെങ്ങുംകാവ് നിന്നും കാണാതായ പെൺകുട്ടിയുടെ മൃ തദേഹം അച്ചൻകോവിൽ ആറ്റിലെ വേലൻ കടവിൽ നിന്നാണ് കണ്ടെത്തിയത്.
സ്വർണ്ണ ചുരിദാർ ധരിച്ച് യാത്രക്കാരി, മുട്ടൻ പണി കൊടുത്ത് ഉദ്യോഗസ്ഥർ
തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടിൽ സന്തോഷിന്റെ മകൾ ആതിര സന്തോഷിന്റെ മൃ തദേഹം ആണ് കണ്ടെത്തിയത്. ഇരുപതു വയസ്സായിരുന്നു. ചങ്ങനാശ്ശേരിയിൽ സി എ വിദ്യാർത്ഥിനി ആയിരുന്നു ആതിര.
കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കോന്നി പോ ലീസിൽ പരാ തി നൽകിയതോടെ പോ ലീസ് കേ സ് അന്വേഷണം നടത്തി വരുകയായിരുന്നു.
ബസ് സ്റ്റോപ്പിൽ നിന്ന പെൺകുട്ടിക്ക് സ്‌കൂളിലേക്ക് കാറിൽ ലിഫ്റ്റ് കൊടുത്തു… എന്നാൽ സംഭവിച്ചത്
പോ ലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ സ്‌കൂട്ടർ പത്തനംതിട്ട പോ ലീസ് സ്റ്റേഷ ൻ പരിധിയിലെ കല്ലറകടവിൽ നിന്നും കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ ആ ത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൃ തദേഹം പോ സ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
യുവതി ആറ്റിൽ ചാടിയോ അതോ മറ്റെവിടേക്കെങ്കിലും മാറി നിൽക്കുകയാണോ എന്നാണ് സംശയിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ നാലു മുതലാണ് യുവതിയെ കണാതായതെന്ന് വീട്ടുകാർ പോ ലീസിൽ നൽകിയ പരാ തിയിൽ പറയുന്നു. ആഭരണങ്ങൾ മുറിക്കുള്ളിൽ ഊരി വച്ചിരുന്നു. മൊബൈൽ ഫോണും കൊണ്ടു പോയിട്ടില്ല. താൻ സ്ഥലം വിട്ടു പോവുകയാണെന്നും സ്‌കൂട്ടർ പാറക്കടവ് പാലത്തിലുണ്ടാമെന്നും കത്തെഴുതി വച്ചിട്ടാണ് ആതിര പോയത്.
ഗ്രീഷ്മയുടെ മുൻ കാ മുകന്റെ വെളിപ്പെടുത്തൽ വൈറലാകുന്നു, പുറത്തു വരുന്നത് പല സത്യങ്ങളും