യുവതി ജീ വനൊടുക്കിയത് വിവാഹം കഴിഞ്ഞു രണ്ടു മാസം തികയും മുന്നേ… സംഭവം ഇങ്ങനെ

Read Time:5 Minute, 43 Second

യുവതി ജീ വനൊടുക്കിയത് വിവാഹം കഴിഞ്ഞു രണ്ടു മാസം തികയും മുന്നേ… സംഭവം ഇങ്ങനെ

നവവധുവിനെ ഭർതൃവീട്ടിൽ മ രിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷത്തിനു ശേഷം ഭർത്താവിനെ പ്ര തിയാക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന കാര്യത്തിൽ പോ ലീസ്. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് ആണ് മ രിച്ചത്. ഇരുപത്തിനാലു വയസ്സായിരുന്നു.

ഒരുപാട് സ്വപ്നങ്ങളുമായി ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ അവൾക്ക് കിട്ടിയത് കണ്ണീർ മാത്രം ഒടുവിൽ

ചൊവ്വാഴ്ച രാത്രി ഒൻപതോടെ വീടിനുള്ളിൽ തൂ ങ്ങിമ രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർതൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓഗസ്റ്റ് 18നാണ് അനുഷയും മാത്യൂസും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹം ചെയ്തതിനു ശേഷം രണ്ടുമാസം മുൻപേ അനുഷ എന്തിനാണ് ആ ത്മഹത്യ ചെയ്തത് എന്ന് അനുഷയുടെ കുടുംബം ചോദിക്കുന്നു.

തൊടുപുഴയിൽ പ്ലസ് ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. ഭർത്താവുമായുള്ള ഭിന്നതയാണ് ആ ത്മഹത്യയ്ക്ക് കാരണമെന്ന് അനുഷയുടെ ബന്ധുക്കൾ പറയുന്നതു. പ്രണയ വിവാഹത്തെ അനുഷയുടെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ മാത്യൂസിനെ കല്യാണം കഴിക്കൂവെന്ന് നിലപാട് എടുക്കുകയായിരുന്നു അനുഷ.

ഇതൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് – വിശ്വസിക്കാൻ ആകാതെ പൂകുഞ്ഞ്

പ്രണയ വിവാഹമായിരുന്നിട്ടു കൂടി അനുഷയെ ആ ത്മഹ ത്യയിലേക്ക് നയിച്ച കാരണമാണ് പൊലീസ് തിരയുന്നത്. അതേസമയം പെൺകുട്ടി വി ഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭർത്താവിന്റെ ബന്ധുക്കൾ മൊ ഴി നൽകിയതായി പൊ ലീസ് പറഞ്ഞു. പൊ ലീസ് അസ്വാഭാവിക മര ണത്തിനു കേ സെടുത്തു. ഭർതൃ വീട്ടുകാരുടെ വാദം തെറ്റാണെന്നാണ് ലഭിക്കുന്ന സൂചന.

തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല ഡോ. ജോർജ് – ഐബി ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ മ രിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി എട്ടു മണിയോടെ ഭർത്താവ് പുറത്തേക്ക് പോയിരുന്നു. ഈ സമയം ഉണ്ടായ വഴക്കാണ് ആ ത്മഹത്യയ്ക്ക് പ്രേരണ എന്നാണ് പുറത്തു വരക്കുന്ന വിവരം.

അനുഷയുടെ അച്ഛൻ ഡോക്ടറായിരുന്നു. അച്ഛൻ മ രിച്ചശേഷം അമ്മയാണ് അനുഷയുടെ പഠനവും മറ്റും നോക്കിയത്. രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു. ഏറെ പ്രതീക്ഷകളുമായാണ് മാത്യൂസിനെ അനുഷ കല്യാണം കഴിച്ചത്. പ്രണയത്തിന് വേണ്ടി വീട്ടുകാരോട് പൊരുതി.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നാലു മക്കളുമായി മീൻ കച്ചവടത്തിനിറങ്ങിയ വീട്ടമ്മ സെലിൻ, ഓരോ സ്ത്രീകൾക്കും പ്രചോദനമാകേണ്ടതാണ്

എന്നാൽ ഒറ്റപിടിയിൽ വിവാഹത്തിലേക്ക് ഐടി ജോലിയുണ്ടായിരുന്ന അനുഷ എത്തിച്ചു. ബാർ അ ടിച്ചു പൊ ട്ടിച്ച കേ സെടക്കം മാത്യൂസ് കെ തോമസിനെതിരെയുണ്ട്. ഇതെല്ലാം സഹോദരിയെ പറഞ്ഞു മനസ്സിലാക്കാൻ സഹോദരന്മാരും ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും അനുഷ കേട്ടില്ല. അങ്ങനെയായിരുന്നു വിവാഹം നടന്നത്.

എന്നാൽ വിവാഹം ചെയ്തു വീട്ടിലെത്തിയപ്പോൾ തന്നെ ഭർത്താവിന്റെ സ്വാഭവത്തിലെ പാളീച്ചകൾ അനുഷ തിരിച്ചറിഞ്ഞു. ഇത് ഏറെ മാനസിക വിഷമവുമായി. തിരുത്താനുള്ള ശ്രമവും നടന്നില്ല. ഇന്നലെ രാത്രിയും ഭർത്താവുമായി പ്രശ്‌നമുണ്ടായി. ഈ നിരാശയിലായിരുന്നു തൂ ങ്ങിമരണം. കല്യാണം കഴിഞ്ഞ് ഏഴ് കൊല്ലത്തിനകം ഭാര്യ ആ ത്മഹത്യ ചെയ്താൽ ഭർത്താവിനെ പ്ര തിയാക്കി കേ സെടുക്കാൻ വ്യവസ്ഥയുണ്ട്.

പൊലീസിന് മുന്നിൽ ചിരിച്ചു ഭാര്യയും ഭർത്താവും – ലേശം കു റ്റബോധം ഇല്ലാതെ പ്ര തികൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊലീസിന് മുന്നിൽ ചിരിച്ചു ഭാര്യയും ഭർത്താവും – ലേശം കു റ്റബോധം ഇല്ലാതെ പ്ര തികൾ
Next post മോളെ വാ…ഭക്ഷണം കഴിച്ചിട്ടു പോകാം, ലൈല സ്നേഹത്തോടെ ഭക്ഷണം കഴിക്കാൻ വീട്ടിനകത്തേക്ക് വിളിച്ചു – ഞെട്ടലോടെ ഓർത്തെടുത്ത് സുമ