പൊലീസിന് മുന്നിൽ ചിരിച്ചു ഭാര്യയും ഭർത്താവും – ലേശം കു റ്റബോധം ഇല്ലാതെ പ്ര തികൾ
പൊലീസിന് മുന്നിൽ ചിരിച്ചു ഭാര്യയും ഭർത്താവും – ലേശം കു റ്റബോധം ഇല്ലാതെ പ്ര തികൾ
ഇലന്തൂർ ന രബലി കേ സുമായി പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ തന്നെയാണ്. കേ സിലെ മു ഖ്യപ്രതി മുഹമ്മദ് ഷാഫി ലൈം ഗീക വൈകൃതത്തിനു അ ടിമപ്പെട്ട ആളാണെന്നാണ് പോലീസ് വ്യക്തമാക്കിരിക്കുന്നതു. നിരവധി സ്ത്രീകളുമായി ഷഫീക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഇതൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് – വിശ്വസിക്കാൻ ആകാതെ പൂകുഞ്ഞ്
ന രബലിക്കു പുറമെ രണ്ടു പെൺകുട്ടികളെ ഭഗവൽ സിംഗിന്റെ കൊണ്ടു വന്നു പീ ഡിപ്പിച്ചതായി കേ സിലെ മു ഖ്യപ്രതി ഷാഫിയുടെ മൊ ഴി. ഭഗവൽസിങ്ങിനേയും ലൈലയേയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തുളള ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെൺകുട്ടികളെ വീട്ടിലേക്ക് കൊണ്ടുവന്നതായി വിവരം ലഭിച്ചത്.
ഇതേത്തുടർന്ന് ഷാഫിയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ഇയാൾ ഇക്കാര്യം സമ്മതിച്ചത്. പെൺകുട്ടികളെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് പീ ഡിപ്പിക്കുകയായിരുന്നു എന്നാണ് ഷാഫി മൊ ഴി നൽകിയത്. എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടൽ നടത്തി വന്നിരുന്നത്.
അതിനാൽ തന്നെ നഗരം കേന്ദ്രീകരിച്ച് ഏറെക്കാലം ഇയാൾ സ്ത്രീകളേയും പെൺകുട്ടികളേയും വശത്താക്കുകയും തന്റെ കൃ ത്യങ്ങൾക്കു ഉപയോഗിക്കത്ത രീതിയിൽ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് മനസിലാക്കുന്നത്. പെൺകുട്ടികൾക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫിയുടെ മൊഴി.
അതേസമയം, മ നുഷ്യമാംസം കഴിച്ചെന്ന ആരോപണം നിഷേധിച്ച് ഭഗവൽ സിംഗും ലൈലയും രംഗത്തെത്തി. കോ ടതിയിൽ ഹാ ജരാക്കാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്ര തികളുടെ പ്രതികരണം. ജ യിലിൽ നിന്ന് ഇറക്കുമ്പോൾ മ നുഷ്യമാസം കഴിച്ചോ എന്ന് ഭഗവൽ സിംഗിനോട് മാധ്യമ പ്രവർത്തകർ ചോദിച്ചു. ഇല്ല എന്നായിരുന്നു രണ്ടു പേരുടെയും മറുപടി. മൂന്ന് പ്രാവശ്യം ഇല്ല എന്ന മറുപടി തന്നെ അവർ നൽകി.
ലൈല ആരാ മോൾ … സ്വന്തം ഭർത്താവിനെ പോലും… പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
എന്നാൽ ഭർത്താവ് ഭഗവൽ സിംഗിനെ കൊ ലപ്പെടുത്താൻ ആലോചിച്ചിരുന്നോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട് ലൈല പ്രതികരിച്ചില്ല. ന രബലിക്ക് പിന്നിൽ ഷാഫി മാത്രമാണോ എന്ന ചോദ്യത്തോടും പ്ര തികരിക്കാൻ ലൈല തയ്യാറായില്ല. ഷാഫിയോടും ഇതേ കാര്യങ്ങൾ ചോദിച്ചെങ്കിലും മറുപടിയുണ്ടായി
പ്ര തികളുടെ മാനസികാവസ്ഥ സംബന്ധിച്ചും പൊലീസിന് പല സംശയങ്ങളുമുണ്ട്. അ റസ്റ്റ് ചെയ്തു കോ ടതിയിൽ ഹാ ജരാക്കുന്ന വേളയിൽ പോലും ലൈലയും ഭഗവൽ സിങ്ങും പോലീസിനോട് ചോദിച്ചത് ഞങളെ എപ്പോൾ വീട്ടിലേക്കു തിരിച്ചു വിടും എന്നാണ്. പ്രത്യേക മനസികാവസ്ഥയിലുള്ള പ്രതികളാണ് ഇവരെന്നാണ് പോലീസ് സംശയിക്കുന്നത്.
വമ്പൻ ട്വിസ്റ്റ്.. ഇലന്തൂരിലെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ആ ഞെട്ടിക്കുന്ന സത്യം..
രണ്ടു സ്ത്രീകളെ അ തിദാരുണമായി കൊ ലപ്പെടുത്തിട്ടു പശ്ചാത്താപമോ ഭാവമാറ്റമോ ഇവർക്കാർക്കും തന്നെയില്ല. അതിനാൽ തന്നെ പ്ര തികളെ സംബന്ധിച്ച് ആഴത്തിനുള്ള അന്വേഷണം ആവശ്യമെന്നാണ് പോലീസ്. ഒരിറ്റു കണ്ണുനീർ പോലും ലൈലയുടെ ഭാഗത്തു നിന്നും വന്നിട്ടില്ല.
ഒരുപാട് സ്വപ്നങ്ങളുമായി ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ അവൾക്ക് കിട്ടിയത് കണ്ണീർ മാത്രം ഒടുവിൽ